Total Pageviews

Saturday, September 25, 2021

An Unquiet Night by Kilimanoor Balan Translation: Sreekumar K

An Unquiet Night by Kilimanoor Balan
Translation: Sreekumar K
 
ശമനമില്ലാതെ നായ്ക്കുര കേൾക്കുന്നു
യാമമില്ലീ നിശയ്ക്കിനി ബാക്കിയായ്‌
പൂമുഖത്തെത്തി, വാതിൽ തുറക്കുമ്പൊഴാ-

രുമില്ലാതെയിരുൾ മാത്രമെങ്ങുമെ

കുരലടക്കിയെൻ ശ്വാനനും  നിൽക്കുന്നു
പരമശാന്തമായ് തീരുന്നിതൊക്കെയും
വരികയില്ലിനി നിദ്രയെൻ കൂട്ടിനായ്
ഇരുളു മൂടുന്ന ഭൂമിയ്ക്ക് സഖിയവൾ  

നിശവിരിച്ചോരീ യൂടിന്നു പാവുപോലീ
നിശ്ശബ്ദത ചേർക്കുന്നതാരിവർ
വശ്യമായൊരീപട്ടും പുതച്ചു ത-
ന്നാശപോലെ മയങ്ങുന്നു ഭൂമിയും

കണ്ണിലാളുന്ന നക്ഷത്രശോഭയാൽ
വിൺതടം താഴെ ഭൂമിയെ നോക്കുന്നു
കണ്മിഴിച്ചങ്ങു  നോക്കുന്നു ഞാനുമീ
കണ്ണു പൂട്ടി മയങ്ങുന്ന ഭൂമിയെ

Wednesday, September 1, 2021

 ഞങ്ങളേഴു പേർ
(വില്യം വേഡ്സ് വർത്ത്)

( ഈ തർജ്ജമ ഓമനക്കുട്ടൻ എന്ന വൃത്തത്തിൽ. ചങ്ങമ്പുഴ  "ആ പൂമാല" രചിച്ചതും ഈ വൃത്തത്തിൽ. സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ... എന്ന പാട്ടും ഇതേ വൃത്തം.)

ശ്വാസത്തിൽ പോലും ലാഘവം
ദേഹമൊക്കെയും ജീവൽസാന്നിധ്യം
മൃത്യുവിൻ സത്യമെന്തറിഞ്ഞിടാ-
മിത്ര കുഞ്ഞിലീ കണ്മണി

മൺകുടിൽ മുറ്റത്തിന്നു കണ്ടു ഞാൻ
എട്ടാണെൻ പ്രായം ചൊന്നവൾ
ആ ശിരസ്സിനു ചുറ്റിലും തിങ്ങി
വിങ്ങുമീ ചുരുൾ കൂന്തലും

ഗ്രാമകന്യയാൾ കാടിൻ പുത്രിപോൽ
വന്യമാണുടുപ്പൊക്കെയും
മയ്യെഴുതാത്ത കണ്ണുകൾ, ആർക്കും
സന്തോഷം നൽകും ചന്തവും

"എത്രയാണ് നിൻ സോദരർ ബാലേ
ചൊല്ലുകെന്നോടെ"ന്നോതി ഞാൻ
"എത്രയാണെന്നോ? ഏഴുപേർ ഞങ്ങൾ"
വിസ്മയത്തോടെ  ചൊന്നവൾ

"എങ്ങുപോയി നിൻസോദരർ ചൊല്ലു" -
കെന്നു ചോദിച്ചു നിന്നു ഞാൻ
"രണ്ടുപേർ ദൂരെ താമസം പിന്നെ
രണ്ടുപേർ ദൂരെ കപ്പലിൽ

രണ്ടുപേരീ ശ്മശാനം തന്നിലു-
ണ്ടെന്റെ ചേട്ടനും ചേച്ചിയും
പള്ളിമുറ്റത്തെക്കൊച്ചു വീടൊന്നിൽ
ഞാനുെമൊപ്പെമെന്നമ്മയും"

"ദൂരെ രണ്ടുപേർ നൗകയിൽ രണ്ടാൾ
ചാരെ നീയൊരാൾ ബാലികേ
പിന്നെയെങ്ങിനെയേഴുപേർ നിന -
ക്കെണ്ണുവാൻ വശമില്ലയോ?"

വീണ്ടും വിസ്മയിച്ചെന്നെ നോക്കുന്നു
ഏഴു കൈവിരൽ കാട്ടുന്നു
"പള്ളിമുറ്റത്തെ വൃക്ഷത്തിൻ കീഴി-
ലുണ്ടു രണ്ടാളെൻ സോദരർ"

"തുള്ളിത്തുള്ളി നീയോടുന്നു ബാലെ
നിന്നിൽ ജീവൻ തുടിക്കുന്നു
രണ്ടുപേർ മണ്ണിൻ കീഴെയാണെങ്കിൽ
ഏഴല്ലഞ്ചുപേർ മാത്രമായ്"

എത്രയും ഹരിതാഭമാകുമാക്കല്ലറ
ചൂണ്ടിച്ചൊന്നവൾ
"വീട്ടിൽ നിന്നിത്ര ദൂരത്താണവർ
തൊട്ടുതൊട്ടു കിടക്കുന്നു

പുത്തൻ തൂവാല തുന്നുമ്പോഴെന്നുടുപ്പിൻ
കീറൽ ഞാൻ നീക്കുമ്പോൾ
അങ്ങു ചാരത്ത് ചെന്നിരിക്കും ഞാൻ
പാട്ടുകൾ പാടിക്കേൾപ്പിക്കും

സൂര്യനസ്തമിച്ചെങ്കിലും പകൽ
പോകുവാൻ മടിച്ചീടും നാൾ
മിക്കവാറുമാക്കല്ലറയിലെ
സോദരൊന്നിെച്ചെന്നത്താഴം

ഏറെനാൾ രോഗമൂർച്ചയിെലെന്റെ
സോദരി കഴിഞ്ഞെങ്കിലും
മാറ്റി ദൈവമങ്ങെല്ലാദീനവും
ഞങ്ങളെ വിട്ടു പോയവൾ

ഒട്ടുമേ ഹരിതാഭമല്ലാത്തൊരാ

 ശ്മശാനത്തിൽ നിദ്രയായ്
നിത്യമങ്ങു ഞാൻ ചേട്ടനൊപ്പമായ്
എത്രയോടിക്കളിച്ചെന്നോ!

പിന്നെത്തൂ വെള്ളമഞ്ഞിൻ കുപ്പായം
ചൂടി മണ്ണും വിറച്ച നാൾ
എന്റെ ചേട്ടനുമെന്നെ വിട്ടങ്ങു
നിത്യനിദ്രയിൽ വീണുപോയ്"

"രണ്ടുപേർ സ്വർഗ്ഗം പൂകിയോരെങ്കിൽ
പിന്നെയെത്ര പേർ ഭൂമിയിൽ?"
വീണ്ടും ബാലിക നിർന്നിമേഷയായ്
ചൊല്ലി "ഞങ്ങളിങ്ങേഴു പേർ"

"രണ്ടുപേർ പരലോകം പൂകിയോർ
ഭൂവിലില്ലവരെങ്ങുമേ"
വ്യർത്ഥം ന്യായങ്ങൾ ബാല പിന്നെയും
'ഞങ്ങളേഴെ'ന്നങ്ങോതുന്നു

Friday, August 13, 2021

വാക്കേ വാക്കേ പോകരുതേ 
*******************
 ഓർമ്മ എന്നെ മറന്നിട്ടും 
 കാഴ്ച ഇരുളിന്റെ അടിമയായിട്ടും 
 വിരലുകൾ മരവിച്ചൊടിഞ്ഞു പോയിട്ടും 
 വാക്കുകളേ നിങ്ങൾ പോയില്ലല്ലോ 
എന്റെ ചിന്തയ്ക്ക് കൂട്ടിരിക്കുന്നല്ലോ 
 
 
ഉറക്കിന് ആർത്തവം വന്ന ദിവസങ്ങളിൽ 
നിങ്ങൾ എനിക്ക് കൂട്ടുകിടന്നു 
ഇഷ്ടത്തിന് ശേഷം
പ്രണയത്തിന് മുൻപ് 
നിങ്ങൾ ഹംസമായി
പിന്നെ ഞാൻ മിണ്ടാതായി 
നിങ്ങലെവിടെയോ പോയി


  നാവിൽ ചടുലനൃത്തം 

 പേനയിലൂടെ സ്‌ഖലനം 

 താളുകളിൽ അർത്ഥഗർഭം 

 സൗഹൃദങ്ങളിൽ ഷാംപെയിൻ

 തിളയ്ക്കും, തണുക്കും 
അഗ്നിയായി പടരും 
തൈലമായി സാന്ത്വനം 
ഒറ്റയ്ക്ക് വിടാതെ കൂടും 
ഏകാന്തതയുമായി മല്ലിടും 

വളർന്നും പടർന്നു പുണർന്നു നിറഞ്ഞും 
പെറ്റുപെരുകിയും പുനർജ്ജനിച്ചും 
തെരുവിലെ ചെണ്ടമേളം കേട്ട് 
മടിയിലിരുന്ന് നൃത്തം ചെയ്തും 
ഉള്ളിലെ ഉടുക്ക് കേട്ട് 
തെരുവിൽ നൃത്തമാടിയും 
നിങ്ങൾ അടങ്ങിയിരിക്കുന്നേയില്ല

 
വരിവരിയായി ഉറുമ്പുകളെപോലെ 
എന്റെ ഞരമ്പുകളിൽ നിങ്ങൾ 
അരിച്ചരിച്ചു നീങ്ങുമ്പോൾ 
നുള്ളിലും പിച്ചിയും ഇക്കിളിയിട്ടും 
മനസ്സിൽ ചിന്തകളുടെ പുളകം

 പറയേണ്ടതൊക്കെ കാതിൽ മന്ത്രിക്കും 

എന്ത് പറയരുതെന്ന് മുഖത്ത് നോക്കി ഗർജ്ജിക്കും 

ആരോടും പറയാനാകാത്തത് മഷിയിൽ കുളിച്ച് 

താളുകളിൽ കിടന്ന് കൈക്കുഞ്ഞായി കരഞ്ഞു

 
പരസ്യപ്പലകയിൽ വലിഞ്ഞുകയറി 
എന്നെ മഴവില്ലിന് പിന്നാലെ പായിക്കും 

ജ്വാലകളായി പിരിയും അഗ്നിയായി ഒരുമിക്കും 

അർത്ഥശൂന്യമായ ലോകത്തിന്റെ 

ഇരുധ്രുവങ്ങളും നിങ്ങൾ കൂട്ടിക്കെട്ടി


ഉത്സവം കഴിയുമ്പോൾ 

അരങ്ങൊഴിയുമ്പോൾ 

യവനിക വീഴുമ്പോൾ 

കൂടെ വരാൻ കൂട്ടരുമില്ലാതാവുമ്പോൾ 

അഗ്നിപരീക്ഷയൊക്കെ കടന്നു 

ഭസ്മവും പൂശി

നമുക്കിനിയും പോകണ്ടേ 

തീർത്ഥയാത്ര തുടങ്ങുന്നതേയുള്ളൂ



Festival over, curtains fell
Theater deserted, seats empty

Stay with me
The show is not yet over

Thursday, August 12, 2021

 Nothing is impossible except teaching how to write stories എന്നാണോ എം ടി വാസുദേവൻ പറയുന്നത്? എന്നാൽ അതിലെ യുക്തിരാഹിത്യം കണ്ണിൽ കുത്തിക്കയറുന്നു.

 

എഴുത്താണി എന്നൊരു കഥാരചന ക്‌ളാസ്സ് ഞാൻ നടത്തുന്നു. അഞ്ചു മാസമായുള്ള 40 മണിക്കൂർ  ക്‌ളാസ്സിന്10,000 രൂപയാണ് ഫീസ്. ഇതുവരെയും 15 പേർ ക്‌ളാസ്സ് അറ്റൻഡ് ചെയ്തു. താത്പര്യം ഇല്ലാത്തവരെ ഒഴിവാക്കാൻ വേണ്ടിയാണ് ഫീസ് ഇത്രയും വെച്ചത്. എഡിറ്റിംഗ് തർജ്ജമ എന്നിവ അവർക്കായി സൗജന്യമായി ചെയ്യുന്നുണ്ട്. താത്പര്യം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ ഫീസ് വാങ്ങാതെയും  പഠിപ്പിക്കുന്നുണ്ട്. കോഴ്‌സിന്റെ  detailed syllabus ആർക്കും അയച്ചുതരാം. കഥ വായിക്കാൻ പഠിപ്പിച്ചിട്ടാണ് എഴുതാൻ പഠിപ്പിക്കുന്നത്. അതുകൊണ്ടു തങ്ങളുടെ കഥയുടെ മൂല്യം അവരവർക്ക് അറിയാം. ആഴ്ചയിൽ ഒരിക്കലാണ് ക്‌ളാസ്സെങ്കിലും ഹോം വർക്ക് ധാരാളം ഉണ്ട്. എന്റെയും വരുമാനം എഴുത്തുമാത്രമാണ്.

കണ്ടു നിൽക്കുന്നവരല്ലല്ലോ, പഠിച്ചവരല്ലേ പഠിക്കാൻ കഴിഞ്ഞോ എന്ന് പറയേണ്ടത്? കഴിഞ്ഞ ബാച്ചുകളിലെ എല്ലാവരുടെയും testimonials ഞാൻ എഴുതിവാങ്ങിയിട്ടുണ്ട്. അവ #ezhuththaanikal എന്ന ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ആരുടെ ഫോൺ നമ്പറും തരാൻ തയ്യാറാണ്. അവരോട് സംസാരിച്ചതിന് ശേഷം മാത്രമാണ് പുതിയ ബാച്ചിൽ എല്ലാവരും ചേർന്നത്. പൂർത്തിയാക്കിയ ബാച്ചിൽ ഉണ്ടായിരുന്നവർ  ആനുകാലികങ്ങളിൽ എഴുതുന്നുണ്ട്. ചിലർക്ക് തന്ന ഫീസ് എഴുതിതന്നെ നേടാൻ കഴിഞ്ഞിട്ടുമുണ്ട്. ചിലരുടെ കഥകളുടെ ഇംഗ്ലീഷ് തർജ്ജമ രണ്ട് ആന്തോളജികളിലായി വന്നിട്ടുണ്ട്. മാധവിക്കുട്ടിയുടെ 'എന്റെ കഥ' പ്രസിദ്ധീകരിച്ച പ്രസിദ്ധമായ Author's Press ആണ് രണ്ടാമത്തെ ബുക്കിന്റെ പ്രസാധകർ. 

കഥ എഴുതുന്നതിനെ കുറിച്ച് പഠിപ്പിക്കുന്ന സെല്ഫ് ഹെൽപ്പ് ബുക്കുകൾ ധാരാളം വാങ്ങാൻ കിട്ടും. വീഡിയോകൾക്കും കുറവില്ല. അതൊക്കെ ചെയ്യുന്നവരിൽ എത്രപേർ അധ്യാപകരായി trained ആണ് എന്നത് ഒരു വിഷയം തന്നെയാണ്. കഥയെഴുതാൻ അറിഞ്ഞാൽ മാത്രം പോരാ, അത് എങ്ങിനെ പഠിപ്പിക്കാമെന്നും അറിയേണ്ടതുണ്ട്.

എം ടി ഒരു നിരൂപകനല്ല എഴുത്തുകാരനാണ്. ലോകോത്തര എഴുത്തുകാരനുമല്ല. ലോകസാഹിത്യത്തിൽ  ഒരു സ്ഥാനം ഉണ്ടാക്കിയെടുത്തിട്ടില്ല. പറയുന്ന എം ടിയ്ക്കും അത് കേൾക്കുന്ന ആളുകൾക്കും സാഹിത്യം ദൈവദാനമോ പാരമ്പര്യമോ മറ്റോ ആണെന്നും എല്ലാവരുമൊന്നും അതിന് ശ്രമിക്കേണ്ടെന്നും ചിലർ സ്പെഷ്യൽ ആണെന്നുമൊക്കെ കരുതാനാണ് ഇഷ്ടം. ജോൺ സ്റ്റീൻബെക്കിന് അങ്ങിനെ ചിന്തിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ല. അദ്ദേഹം സത്യം പറഞ്ഞു.


Sunday, August 8, 2021

കഥാരചനയെ പാട്ടുമായി സാമ്യപ്പെടുത്തിയാൽ ഇങ്ങനെ പറയാം: ധാരാളം ആളുകൾ കേട്ട് പഠിച്ചത് നന്നായി ഗാനമേളകളിലൊക്കെ പാടാറുണ്ട്. അവരൊക്കെ പാടുന്നത് പ്രൊഫഷണൽ ഗ്രൂപ്പുകളിലാണ് താനും.പക്ഷേ സംഗീതസംവിധായകർ അവരെയൊന്നും അപൂർവ്വമായല്ലാതെ പാടാൻ വിളിക്കാറില്ല. അതുകൊണ്ട് അവരെ പ്രൊഫഷണൽ ഗായകരായി ആരും കൂട്ടാറില്ല. സിനിമയിലും മറ്റും പാടാൻ വിളിക്കുന്നത് ശാസ്ത്രീയമായി പാടാൻ പഠിച്ചവരെയാണ്. അല്ലാത്തവരെക്കൊണ്ട് പഠിച്ചാൽ മറ്റുള്ളവർ പാടുപെടും.  

ഗുഹാഭിത്തിയിൽ പടവും വരച്ചിട്ടിരുന്നുകൊണ്ട് ചുറ്റുമുള്ളവരോട് വേട്ടയുടെ കഥ പറയുന്നതൊക്കെ 35,000 വർഷങ്ങൾക്ക് മുൻപായിരുന്നു. അത് കഴിഞ്ഞു കഥ ഒരു സമുദ്രത്തോളം ആഴവും ആകാശത്തോളം പരപ്പും നേടി. കൊതുമ്പുതോണി കൊണ്ടോ പേപ്പർ വിമാനം കൊണ്ടോ അവിടെ ഇനി രക്ഷയില്ല. കഥകളെ കുറിച്ച് ധാരാളമായി സൗന്ദര്യശാസ്ത്ര പഠനങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ഒരു functional literacy എങ്കിലും കഥാകാരന്മാർക്ക് ഉണ്ടാകേണ്ടതാണ്. അതിന് പകരം ആയിരക്കണക്കിന് കഥകൾ വായിച്ചാൽ മാത്രം പോരാ. സെമിക്കോളൻ എന്ന ചിഹ്നത്തിന്റെ ഉപയോഗം പോലും അറിയാൻ മിനക്കെടാത്തവരാണ് നമ്മുടെ മിക്ക കഥാകൃത്തുക്കളും. അതുകൊണ്ടു കഥാചർച്ചകൾ കഥയിലെ രാഷ്ട്രീയമെന്തെന്ന ചർച്ചയ്ക്കപ്പുറം പോലും പോകുന്നില്ല.കഥയുടെ സമ്മറി വായിച്ചാലും അത്തരം ചർച്ചകൾ സാധ്യമാവും. പിന്നെന്തിനാണ് കഥാകൃത്തുക്കൾ സൂക്ഷ്മമായി എഴുതുന്നത്! അങ്ങനെ വായനക്കാരും കഥാകൃത്തുക്കളും തമ്മിൽ ഒരു ആത്മഹത്യാപരമായ symbiotic ബന്ധം നിലവിൽ വന്നിരിക്കുന്നു. എഴുത്തുകാർ മറ്റുള്ളവരെ പോലെ അന്യരുടെ കഥകളെ വിലയിരുത്തുന്നത് പേരും പെരുമയും നോക്കിയാണ്. അതുകൊണ്ട് അവർക്ക് പുതിയ എഴുത്തുകാരെയോ തങ്ങളുടെ തന്നെ കഥകളെയോ ശരിയായി വിലയിരുത്താൻ കഴിയാതെയും വരുന്നു. സ്വയം എഴുതിയതെന്തും വെട്ടം കാണിക്കാൻ മടിക്കുന്നില്ല. പിന്നെ, ആസ്വാദനം തീർത്തും വ്യക്തിപരമെന്നും ലോകത്തുണ്ടാകുന്ന കഥകളെല്ലാം ഓരോരോ രീതിയിൽ കേമമെന്നും കലയുടെ ഗുണനിലവാരം അളക്കാൻ അളവുകോലുകൾ ഇല്ലെന്നുമുള്ള കാലഹരണപ്പെട്ട ന്യായങ്ങളും പറഞ്ഞു പരത്തി നടക്കുന്നു. സർഗ്ഗക്രിയ മാത്രം നടത്തുന്നവരെയും നിരൂപകരെയും ഒന്നായി കണ്ട് എല്ലാവരും തത്വമസി എന്ന് തൊഴുതു പറയുന്നു. 

Wednesday, July 21, 2021

 അന്യരുടെ ആകാശങ്ങൾ 

(ശ്രീകുമാർ എഴുത്താണി)

 

അബോധം പുലർകാലത്തെ മൂടൽമഞ്ഞ് പോലെ മറയുകയും വേദനആളിക്കത്തുന്ന അഗ്നി കുണ്ഡത്തിന്റെ എറിയേറി വരുന്ന ചൂടുപോലെ ഉടലാകെ നീറ്റൽ പോലെ പടരുകയും ചെയ്തപ്പോൾ റീനയുടെ കണ്ണുകൾ ഭർത്താവിനെക്കാളും മുൻപേ തിരഞ്ഞത് രമണിയെ ആയിരുന്നു.

അഭി അവളുടെ അടുത്തേയ്ക്ക് നീങ്ങി നിന്ന്. ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് മുറിയിലേയ്ക്ക് അവളെ കൊണ്ട് വന്നിട്ട് ഏറെ നേരം ആയിരുന്നില്ല. ബോധം വന്നു കണ്ണ് തുറന്നാൽ നഴ്സിനെ അറിയിക്കണം എന്ന് പറഞ്ഞിരുന്നു. മരുന്ന് കൊടുക്കാനുണ്ട്.

മരുന്ന് കൊടുത്തുകഴിഞ്ഞ് നേഴ്സ് പോയപ്പോൾ മടിച്ചു മടിച്ചാണെങ്കിലും റീന അഭിയോട് രമണി എവിടെ എന്ന് തിരക്കി. 

"ഇന്നലെ രാത്രിയിൽഒത്തിട്ടിരി താമസിച്ചാണ് അവൻ വന്നത്. രാവിലെ എങോട്ടോ പോയി. പോകുന്നു എന്നേ പറഞ്ഞുള്ളു. എങ്ങോട്ടെന്ന് അറിയില്ല." ഇന്നലെ രാത്രിയിൽ അവൻ കുടിച്ച് ബോധം കെട്ട്  മുറിയിൽ കെ കിടന്നു പിച്ചും പേയും പറഞ്ഞതും ഉറക്കെയുറക്കെ കരഞ്ഞതും അയാൾ മറച്ചു വെച്ചു

"പെട്ടെന്ന് എന്ത് പറ്റി."

"അറിയില്ല. നിന്റെ കാര്യമൊന്നും അവനോടു പറഞ്ഞില്ലല്ലോ. ഇന്നലെ എന്തായാലും അറിഞ്ഞു. അപ്പോൾ മുതലാണ് ഈ മാറ്റം."

ശരിയാണ്. സാധാരണയായി കുടുംബത്തിൽ അവനറിയാത്ത ഒരു രഹസ്യവുമില്ല എന്ന് പറയാം. 

പലതവണ ഹോസ്പിറ്റലിൽ പോയപ്പോഴൊക്കെ അവൻ ചോദിച്ചതാണ് എന്താണ് അസുഖമെന്ന്. പല തവണനയും അഭിയില്ലാതെ റീന ഒറ്റയ്ക്കാണ് അവനോടൊപ്പം ഡോക്ടറെ കാണാൻ പോയിരുന്നത്. വയറ്റുവേദന എന്ന് മാത്രം അവനെ അറിയിച്ചാൽ മതി എന്ന് ഇരുവരും ചേർന്ന് തീരുമാനിച്ചതാണ്.

"നമ്മൾ കള്ളം പറഞ്ഞെന്ന് കരുതിയായിരിക്കുമോ?"
"ഓ  അതൊന്നുമല്ല. ഇത് വേറെ എന്തോ കാര്യമാ. കണ്ടാൽ തോന്നും നമ്മൾ വേണ്ടെന്നു വെച്ചത് അവന്റെ കുഞ്ഞിനെ ആണെന്ന്."

അഭി ചിരിച്ചു. റീന തന്റെ വേദന മറച്ചു വെച്ച് ഒരു പുഞ്ചിരി കൊണ്ട് അയാളോടൊപ്പം ചേർന്നു . എങ്കിലും അവൾ മറ്റൊരു കാര്യം മനസ്സിൽ ഓർത്തു.

രമണിയെ കുറിച്ച് അഭി പറഞ്ഞ തമാശ മറ്റൊരാളെ കുറിച്ച് പറയുമോ.

മൂന്നു വർഷമേ ആയുള്ളൂ രമണി അവരുടെ കൂടെ ഡ്രൈവറായി കൂടിയിട്ട്. ട്രാന്സ്ജെന്ഡേഴ്സിന്റെ ഏതോ ഘോഷയാത്രയായിൽ പങ്കെടുക്കാൻ മധുരയിൽ വയനാട്ട് നിന്ന് അവരുടെ ലോറിയിൽ കയറി നഗരത്തിൽ വന്നതാണ്. മടങ്ങിപ്പോകാൻ ലോറി കിട്ടിയില്ല. പാവാടയും ബ്ളൗസുമാണ് വേഷം. വിലകുറഞ്ഞ ഒരു വിഗ്ഗും ഹൈഹീൽഡും ഒക്കെയുണ്ട്.

ഒരു സ്ഥലത്തോടും ജോലി തിരയാൻ പോയിട്ട് ഇരക്കാൻ പോലും വയ്യാത്ത അവസ്ഥ. ഗിരീഷിന്റെ കമ്പനിയിലെ ഒരു അക്കൗണ്ടന്റിന് അവനെ കണ്ടപ്പോൾ സഹായിക്കണം എന്ന് തോന്നി. ആയാലും ഗേ ആണെന്ന് തോന്നിയിട്ടുണ്ട്. ഡ്രൈവിങ്ങ് അറിയാമെന്നു പറഞ്ഞപ്പോൾ അഭയ്‌ക്കും ഒരു ഡ്രൈവറെ ആവാശയമുണ്ടെന്നറിഞ്ഞ് വിളിച്ചു കൊണ്ട് വന്നതാണ്. 

വിശ്വസ്തനാണെന്ന് മാത്രമല്ല സ്ത്രൈണത കലർന്ന ഒരു സ്നേഹവും വാത്സല്യവും എല്ലാരോടുമുണ്ട്. മനുഷ്യരോടെന്നല്ല ജീവനുള്ള എല്ലാത്തിനോടും അങ്ങനെയാണ്. ചിലപ്പോൾ പൂച്ചയോട് സംസാരിച്ചിരിക്കുന്നത് കാണാം. അഭിയുടെ അമ്മയും ഇതുപോലൊക്കെ ആയിരുന്നു.

ഒരു വർഷം കൂടെയേ എന്തായാലും കൂടെ നിർത്താൻ കഴിയുമായിരുന്നുള്ളു. അഭിക്കും റീനയ്ക്കും ഒരു വർഷത്തിനകം വിസ ശരിയാവും. അപ്പോൾ എന്തായാലും പിരിയണം. അപ്പോൾ വിഷമിക്കാനുള്ളത് ഇപ്പോൾ വിഷമിച്ചു എന്ന് കരുതാം 

എന്നാലും ഈ രമണിയ്ക്ക് ഇതെന്തു പറ്റി. അതുപോലെയൊക്കെയായിരുന്നു അഭിയും ചിന്തിച്ചു കൊണ്ടിരുന്നത്. യു എസ്സിൽ ചെന്ന് സെറ്റിൽ ആയിട്ട് മതി മക്കളൊക്കെ എന്ന് കരുതിയിരുന്ന അഭിയ്‌ക്കും റീനയ്ക്കും ഇടയിൽ ഒരു ജീവനുള്ള കളിപ്പാട്ടം പോലെയായിരുന്നു രമണി. ആണിന്റെയും പെണ്ണിന്റെയും ജോലികൾ എല്ലാം സന്തോഷത്തോടെ ചെയ്യും. റീനയ്ക്ക് അവനോടും അവനു റീനയോടുമുള്ള സ്നേഹവും അടുപ്പവും കണ്ട് അഭിക്ക് ചിലപ്പോൾ അസൂയ തോന്നിയിട്ടുണ്ട്. പക്ഷേ അതിൽ കാര്യമില്ലെന്നും തോന്നിയിട്ടുണ്ട്. അഭിയോട് തോന്നുന്ന സങ്കോചം പോലും റീനയ്ക്ക് രമണിയോട് ഉള്ളതായി തോന്നിയിട്ടില്ല. കുളിമുറിയിൽ നിന്നിറങ്ങി അവന്റെ മുന്നിലൂടെ ഒരു ചെറിയ ടവൽ മാത്രമുടുത്ത് പോകാനൊന്നും അവൾക്ക് ഒരു മടിയുമില്ല. അത് മാത്രമല്ല  ഇടയ്ക്കിടയ്ക്ക് രമണിയേയും അഭിയേയും ചേർത്ത് ഓരോ കഥകൾ പറഞ്ഞ് ഇരുവരയും ശുണ്ഠി പിടിപ്പിക്കയും ചെയ്യും. 

രമണിയ്ക്ക് അറിയിലെങ്കിലും ആ കഥകളിൽ ഒരു ചെറിയ സത്യത്തിന്റെ അംശം ഉണ്ടായിരുന്നു. അസ്വാഭാവികമായ ഒരാകര്ഷണം പലപ്പോഴും അവനോട് തോന്നിയിട്ടുണ്ട്. ചില  പെരുമാറ്റ രീതികളായിൽ രമണിക്ക്  അഭിയുടെ അമ്മയുമായുള്ള സാമ്യം കൂടി ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ചിലപ്പോഴെങ്കിലും കാര്യങ്ങൾ കൈ വിട്ടു പോയേനെ. അതോ നേരെ മറിച്ചാണോ എന്നും അയാൾ സംശയിച്ചിട്ടുണ്ട്. ഇഷ്ടപ്പെടാത്ത ഒരു ചിന്തയാണെങ്കിലും അമ്മയുമായി റീനയ്ക്കുള്ളതിലും സാമ്യം രമണിയിലാണെന്നതും ഒരു സത്യമാണ്.

റീനയ്ക്ക് അബോർ ഷനാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്ന് അറിഞ്ഞ നിമിഷം അവൻ അകെ തകർന്നു പോയി. വിദേശത്ത് പോകേണ്ടത് അത്യാവശ്യമായത് കൊണ്ട് റീനയുടെ ഗർഭം ഒഴിവാക്കേണ്ടതാണ് എന്ന് ആദ്യമേ തീരുമാനം എടുത്തിരുന്നത് കൊണ്ട് അവൾ ഗർഭിണിയാണെന്ന് ആരെയും, അവനെപ്പോലും, അറിയിച്ചിരുന്നില്ല. ചില ലക്ഷണങ്ങൾ കണ്ടിട്ട് അവൻ അവളെ കളിയാക്കാൻ നോക്കി എന്ന് ഒരിക്കൽ റീന പറഞ്ഞു.  ഒരു ജോലിക്കാരനോ സഹോദരിയോ ആയിട്ടല്ല സ്വന്തം അനിയത്തിയായിട്ടാണ് അവൾ അവനെ കരുതിയിരുന്നത്. അവർ തമ്മിൽ പറയാത്ത കാര്യങ്ങളില്ല. റീനയെ വേണ്ട രീതിയിൽ  മനസ്സിലാക്കിയത് പോലും രമണിയിലൂടെയായിരുന്നു.

അവൻ വെള്ളമടിച്ച് കണ്ടിട്ടേ ഇല്ല.  ഇന്നലെ അവൻ കിടക്കുന്ന ഔട്ട് ഹൗസിൽ കിടന്ന് എന്തൊരു ബഹളമായിരുന്നു. കരച്ചിലും നിലവിളിയും. അതൊന്നും ഇവൾ തത്ക്കാലം അറിയണ്ട. വളരെ നിര്ബന്ധിച്ചാണ് അവൾ അബോർഷന് സമ്മതിച്ചത്. അതിന്റെ സങ്കടം കാണും. അതിനു പിറകേ ഇതും കൂടി അവൾ താങ്ങില്ല.

ആശുപത്രിയുടെ പ്രസവ വാർഡിനു പുറത്ത് കാർഷെഡ്‌ഡിൽ വെറും തറയിൽ പേപ്പർ വിരിച്ചിട്ട കിടക്കുകയാണ് സുബ്രഹ്മണ്യൻ എന്ന രമണി.  ഒന്നും രണ്ടും മണിക്കൂറുകൾ കഴിയുമ്പോഴൊക്കെ അവിടെ ഓരോ കുഞ്ഞുങ്ങൾ പിറക്കുന്നുണ്ട്.അപ്പോൾ പ്രത്യേകമായ ഒരു മണിമുഴക്കം കേൾക്കാം. ഏത് ദിശയിൽ നിന്നെന്ന് അറിയാതെ പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ കരച്ചിലും കേൾക്കാം. ചിലപ്പോൾ തണുത്തിട്ട് ചിലപ്പോൾ വിശന്നിട്ട്. അതിലേറെ അടുത്തുള്ള കുട്ടികൾ കരയുന്നത് കേട്ടിട്ട്. കുട്ടികൾ അങ്ങനെയാണ്. വികാരങ്ങൾ പോലും സ്വന്തമായില്ല. ആര് കരഞ്ഞാലും ചിരിച്ചാലും അവരും കൂടെച്ചേരും.

ആ കുഞ്ഞുങ്ങളുടെ ശബ്ദം കേട്ട് കിടന്നപ്പോൾ രമണിയ്ക്ക് തന്റെ ദുഃഖവും ഒന്ന് ശമിച്ചപോലെ തോന്നി.

റീനച്ചേച്ചിക്ക് വേണ്ടെങ്കിൽ ആ  കുഞ്ഞിനെ തനിക്ക് തരാമായിരുന്നു എന്ന് ഒരു  കൊച്ചുപെൺ കുട്ടിയെപ്പോലെ അവൻ ചിന്തിച്ചുപോയി.

പതിയെ കടന്നു വന്ന ഒരു തണുത്ത കാറ്റ് തുറന്നു കിടന്ന ഉടുപ്പിനിടയിലൂടെ കയറി അവന്റ നെഞ്ചിൽ ഇക്കിളിയിട്ടു. അവന്റെ ദേഹത്ത് പെട്ടെന്നൊരു രോമാഞ്ചമുണ്ടായി. അതാസ്വദിച്ച് കണ്ണടച്ച് കിടന്ന് മയങ്ങിയപ്പോൾ മറ്റേതോ ലോകത്ത് മറ്റൊരു ജന്മത്തിൽ അഭിസാറിന്റെ മുഖവും റീന ചേച്ചിയുടെ നിറവുമുള്ള ഒരു കുഞ്ഞിന് പാലുകൊടുക്കുന്നത് അവൻ സ്വപ്നം കണ്ടു

 

 An Entomologist Recalls 

********

My mom, a kindergarten teacher, was good at those things, DIYs. When I heard "DYFI" for the first time, I thought it was an organization of hobbyists like my mom.

She could practically make anything out of anything. I wondered whether she bought anything from shops. From light-weight play-bricks, which she made out of  empty cereal cartons by packing them with crumpled newspaper, to all those multi coloured twirling things that hung from the walls and behaved like they had elves in them - all were evidence of her creativity and dexterity. She was good at origami too and the kids in the neighbourhood came flocking to learn it from her.

She sang pretty well. I can't think of the word sleep without recalling her lullabies which she would sing at any time of the day.  Thanks to her, I used to win prizes at poetry recitations even at the district level competitions when I was in high school.

Of all the things she made for me, including the huge blue whale she made from a very large sheet of blue paper, and  a well-cushioned chair (made from a broken radio stand) in which I sat and finished almost all the books in the primary school library, I liked a board game the best.

This board game was based on the life cycle of butterflies. The board was made from old cartons split, flattened and stuck together, then coveted fully with white chart paper; the die was a small lump of beeswax, chiselled to perfection, the dots marked with colourful glass pieces from her discarded earrings.

Apart from giving me many happy evenings with  my mom, dad and elder brother, the board game instilled in me a deep interest in entomology. Through chats during the game, I learned a lot about the magical and symbiotic relationship between flowers and insects, how the flowers reward some insects with honey for carrying their pollen to other flowers, how moths and butterflies leave their eggs on leaves and how the plants play the role of surrogate mothers. Wonderful! The orphaned caterpillars find all they need. Sheltered by the plants, fed on their leaves, wrapped tight in chrysalises they themselves wove! And one day, they too fly away looking for honey, probably looking for their mother too.

Most of this scientific information came from my  dad. My mom also enriched my mind with  mythical stories and melodious poems about butterflies. I envied those winged beauties as they shuttled between lives and worlds, crossing frontiers we never confront.

I particularly remember one evening when, after finishing the board game, my dad went to his study and the rest of us went out to the garden to water the plants. From somewhere a butterfly fluttered in and started going around my mom. All of us were excited and stood still to watch it. It finally perched below her neck, closer to her left breast, still flapping its wings slowly, deliberately. It was tickling her with its legs and feelers. It made her smile, but she managed to stand still till it flew up and away.

My mom is not with us now. She died three years back. Two years back, after he retired, my dad changed part of our garden into a small butterfly park. So far it has not been frequented much by butterflies, only one or two stray ones. Around August, we see one or two groups of them fluttering around in the garden, not exactly in the corner set aside for them. My brother told me that a group of butterflies is called a kaleidoscope of butterflies. He and I are now too grown up to believe in myths and generally we don't.

ഉദയാസ്തമയങ്ങൾ

കടലിന്റെ ഇരമ്പലിനു മുകളിലൂടെ ആ പാട്ട് ഞങ്ങളെത്തേടി ആ മണൽപ്പരപ്പിൽ വന്നു. തീർച്ചയായും തീരമാലകളും ആ പാട്ട് ആസ്വദിച്ചിട്ടുണ്ടാകണം. അവയ്ക്കെല്ലാം ഒരു പുതിയ താളം വന്നതുപോലെ.

 "ഘർ സേ നികൽതേ ഹീ രസ്തേ മേം ഉസ്‌കാ ഘർ..."
അന്ധനായ ഗായകൻ ഒരു ഫണ്ടുപിരിവിനായി പാടുകയാണ്. പാട്ട് കൊള്ളാം. ബി ജി എം കുറച്ചു ഉച്ചത്തിലായത് കൊണ്ട് അറിയാതെ താളം പിടിച്ചുപോകുന്നു. പാട്ട് ആസ്വദിച്ചെങ്കിലും ഒരു പഴയ തമാശ ഞാൻ ആവർത്തിച്ചു.

"ശോ അവന് കണ്ണുകാണാത്തതു കൊണ്ട് അവന്റെ വിചാരം നമുക്ക് ചെവി കേൾക്കില്ലെന്നാ."

ഓർക്കാപ്പുറത്തായിരുന്നു അടി വീണത്

തോളിൽ.

"How can you crack jokes like this? Culture-less. കഷ്ടം"

അവൾ, ഒരേ ഒരു മകൾ, അങ്ങിനെയാണ്. പൊളിറ്റിക്കൽ കറക്ട്നെസ്സ് ഒരു അഹങ്കാരമോ രോഗമോ ഒക്കെയായി കൊണ്ട് നടക്കുന്നു. പല ചികിത്സകളും ചെയ്തു. വലിയ മാറ്റമൊന്നുമില്ല.

 അവൾ പിണങ്ങി തിരിഞ്ഞിരിക്കുകയാണ്. ഇനി ഈ പിണക്കം മാറണമെങ്കിൽ ഒരു വഴിയേ തത്കാലം ഉള്ളൂ. അയാളുടെ ഫണ്ടിൽ വല്ലോം കാര്യമായി ഇട്ടു കൊടുക്കണം.

ശരി

ഞാൻ അവളെയും എണീപ്പിച്ചു കൊണ്ട് നടന്നു.

"ഐസ്ക്രീം?"
"അല്ല, അതിലും മധുരമുള്ള വേറൊന്ന്."

പെട്ടെന്ന് അങ്ങിനെ പറയാൻ ഒരു കാരണം ഉണ്ട്. ആ ശംഖുംമുഖം റാഫി അടുത്ത പാട്ടിലേയ്ക്ക് കടന്നിരുന്നു.

"അഭീ ന ജാവോ ഛോഡ് കർ യെ ദിൽ അഭീ ഭരാ നഹീ.."

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം. വീട്ടിൽ അച്ഛനൊഴികെ ആർക്കും അത്ര ഹിന്ദി അറിയില്ല. ഈ പാട്ടും അതിന്റെ അർത്ഥവും പക്ഷെ എല്ലാര്ക്കും അറിയാം.

ഇപ്പോൾ

Now

ഈ നിമിഷത്തെക്കുറിച്ചാണ് ഈ പാട്ടെന്ന് അച്ഛൻ പറയുമായിരുന്നു. ഷേക്സ്പിയർ നാളെ നാളെ നാളെ എന്ന ഇല്ലാത്ത നാളെകളെ കുറിച്ച് മാക്ബത്തിൽ പറഞ്ഞത് പോലെ ഈ പാട്ടിൽ സത്യമായ ഈ നിമിഷത്തെക്കുറിച്ച് പറയുന്നു.

ഹൃദയം നിറഞ്ഞില്ല, ഇപ്പോഴേ പോകരുത്.

അങ്ങനെയൊക്കെ പറഞ്ഞും പാടിയുമിരുന്ന അച്ഛനും പെട്ടെന്ന് പോയി.

അച്ഛൻ നന്നായി പാടുമായിരുന്നു. ആത്മസുഹൃത്തായിരുന്ന  രവിയങ്കിൾ  വീട്ടിൽ വരുമ്പോഴെല്ലാം അന്ന് രാത്രി മുഴുവനും പാട്ടും മേളവുമാണെന്ന് 'അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.  രവിയങ്കിളിന്  പാട്ട് തീരെ വശമില്ലെങ്കിലും അച്ഛന് പാട്ടിലുള്ള താത്പര്യത്തിന്റെ  മുഖ്യകാരണം ആ സുഹൃത്തായിരുന്നു.

"ഹോ ഇതുപോലെ പാടാൻ ഒരു കഴിവ് കിട്ടിയാൽ പിന്നെ എന്ത് വേണം. കാഴ്ചയോ കേൾവിയോ ജീവൻ വേണേലും കൊടുക്കാം, ഒരു രണ്ടുവരി നേരെ പാടാൻ കഴിഞ്ഞായിരുന്നെങ്കിൽ,," എന്നൊക്കെ ആ അങ്കിൾ പറഞ്ഞു കരയുമായിരുന്നു എന്ന് എനിക്കും ചെറിയ ഓർമ്മ.  ഞാൻ ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരപകടത്തിൽ  അങ്കിൾ മരിച്ചുപോയി. കുടുംബമൊന്നും ഇല്ലായിരുന്നു. ഒറ്റത്തടിയായിരുന്നു.

ഗായകൻ അടുത്ത പാട്ടിലേയ്ക്ക് കടക്കുന്നു, ബി ജി എം കേട്ടപ്പോൾ പരിചയമുള്ള പാട്ട്. അതേ, അഭിഷേക ബാനർജി എന്ന ബംഗാളി സുഹൃത്തിന് ഐ എഫ് എഫ് കെയിൽ പുതുമുഖ സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്ത മനോഹർ ആൻഡ്  ഐ എന്ന ചിത്രത്തിൽ ചേർത്തിട്ടുള്ള ആ പഴയപാട്ട്

"തും പുകാർ ലോ തുമരാ  ഇന്തസ്സാർ ഹേ...'

അതേ, എപ്പോഴും നമ്മൾ ആരുടെയൊക്കെയോ വിളികൾക്കായി കാതോർത്തിരിക്കുന്നു.

ഞങ്ങൾ ആ വാനിന്റെ അടുത്തെത്തി. പാടുന്ന ചെറുപ്പക്കാരന് ഇരുപത്തഞ്ചിൽ താഴെ പ്രായം വരും. പാട്ടും കേട്ട് മോളുടെ തോളിൽ താളം പിടിച്ചുകൊണ്ടു നിന്നു. കണ്ണ് നിറഞ്ഞുപോയി. മനോഹരമായ ഗാനം.

തട്ടത്തിൽ നൂറു രൂപയിട്ടപ്പോൾ ആ പാട്ടുകാരൻ എന്റെ നേരെ മുഖം തിരിച്ച് പുഞ്ചിരിച്ചു. തട്ടത്തിൽ വീണത് നാണയമല്ല നോട്ടാണെന്ന് ശബ്ദം കൊണ്ടറിഞ്ഞതിന്റെ സന്തോഷം.

അത് ഒടുവിലെ പാട്ടായിരുന്നു. പിന്നീട് കടൽക്കരയിലേയ്ക്ക് പോകാൻ തോന്നിയില്ല. അടുത്ത ബസ്സിൽത്തന്നെ സിറ്റിയിലേക്ക് മടങ്ങി. ബസ്സിലിരുന്നും മകൾ ആ പാട്ടുകൾ മൂളുന്നുണ്ടായിരുന്നു.

ഇരുളിൽ ഒരു പുഞ്ചിരി കൊണ്ട് നിലാവു പരത്തുന്ന ആ ഗായകൻ എന്റെ മനസ്സിൽ നിറഞ്ഞു നിന്നു.

മകൾ വേറൊരു പാട്ട് മൂളാൻ തുടങ്ങി.

ചൗദിൻ  കാ ചാന്ദ് ഹോ യാ അഫ്‌താബ്‌ ഹോ ജോ ഭീ ഹോ തും ഖുടാകീ ഖസം ലാജവാബ് ഹോ

 നീ പൂർണചന്ദ്രനോ സൂര്യൻ തന്നെയോ ?
നീ എന്തായാലും ദൈവത്തിനാനെണെ സത്യം, നിനക്ക് പകരമില്ല

 മണ്ണിൽ പുതഞ്ഞുപോയ കുഴികൾ 


(ശ്രീകുമാർ എഴുത്താണി )

****************


ശൂന്യതയ്ക്ക് വലം വെച്ച് 

സാരാംശം തിരയുന്നതിനിടയിലാണ് 

ചൂണ്ടുവിരൽ കരിന്തിരി കത്തിയത് 

കണ്ണീരും വിയർപ്പും രക്തവും 

തോരാതെ വീണാൽപ്പിന്നെ!


എല്ലാം മറന്നുവെച്ചതെവിടെ 

എന്നോർത്തപ്പോഴേയ്ക്കും 

മറന്നു വെച്ചതെന്തെല്ലാമെന്ന്

ഓർക്കാനാകാതെയായി

തിരയുവാനുള്ള നേരം 

ദേശാടനത്തിനു പോയ നാളുകൾ 


കാലത്തിൻറെ കടിഞ്ഞാൺ കയ്യിൽ ചുറ്റി 

മെതിയടികൾക്ക്  വേരിറങ്ങി 

നിശ്വാസം നിർവികാരതയിൽ 

ഹിമപാതമായി, പിന്നെ ഒഴുകാ നദിയായി 

കാഴ്ച, ചുവരിൽ തൂങ്ങുന്ന ചിത്രമായി  

ശബ്ദം, തെരുവുലഹളയിൽ 

കക്ഷി ചേർന്നു 


അർത്ഥം അനർത്ഥമുണ്ടാക്കുമെന്ന് 

ദരിദ്രൻറെ പാഠഭാഗം 

വാക്കിനർത്ഥവുമായെന്ത് ബന്ധമെന്ന് 

മടിശീലയിലെ വെള്ളിത്തുട്ടുകൾ മൊഴിയുന്നു 

ഇന്നത്തെ ഹംസഗാനത്തിന് ശേഷമാണ്  

ഗായകൻറെ മൃതദേഹം ലേലം ചെയ്യുന്നത് 


നിമിഷങ്ങൾക്കിടയിലെ 

അഗാധ ഗർത്തങ്ങളിൽ 

നിറയ്ക്കുവാനുള്ളതൊക്കെ 

എന്നിൽ നിന്നും ഞാൻ കുഴിച്ചെടുത്തിരുന്നു

(മാതാപിതാഗുരുദൈവങ്ങളുടെ 

അസ്ഥികൂടങ്ങളും അങ്ങിനെ കണ്ടെടുത്തു)

കണ്ടു കിട്ടാത്ത ഗതകാലം 

ഭാവിയായി ഇനി പുനർജ്ജനിക്കട്ടെ 


രോഗ ശയ്യയിൽ കൂട്ടുകിടന്ന നിദ്ര 

വെയില് കായാൻ പോയിട്ട് 

മടങ്ങിവന്നിട്ടില്ല 

മരുന്നും മന്ത്രവും 

മണ്ണിനും പെണ്ണിനും വേണ്ടി പകിട കളിക്കുന്നു 

ചാക്കാല ഇല്ലാത്ത വീട്ടിൽ നിന്നും

കടുക് വാങ്ങാൻ 

എനിക്കുവേണ്ടി 

ഞാനിനി ആരെ അയയ്ക്കും?







അപരാഹ്നത്തിൻറെ അനന്തപഥങ്ങളിൽ 

ആകാശനീലിമയിൽ അവൻ നടന്നകന്നു 

ഭീമനും യുധിഷ്ഠിരനും 

ബീഡിവലിച്ചു 

സീതയുടെ മറുപിളർന്നു 

രക്തം കുടിച്ചു ദുര്യോധനൻ 

ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന് 

അമ്പലത്തിൻറെ അകാൽ വിളക്കുകൾ 

തെളിയുന്ന സന്ധ്യയിൽ 

അവളവനോട് ചോദിച്ചു 

ഇനിയും നീ ഇതുവഴി വരില്ലേ 

ആടുകളെയും മേയ്ച്ച്?

ബോയിങ് ബോയിങ് എന്ന ചിത്രത്തിൽ ജഗതി ഇത് കോമഡി ആകുന്നതു അസംബന്ധം കൊണ്ടല്ല അത്യുക്തി, സത്യാതിക്രമം, അതിശയോക്തി എന്നീ വിവിധപേരുകളിൽ മലയാളത്തിൽ അറിയപ്പെടുന്ന ഹൈപ്പെർബോളി എന്ന അലങ്കാരം കൊണ്ടാണ്. ഈ അതിശയോക്തി ഒട്ടൊന്നു കുറച്ചിരുന്നെങ്കിൽ ആളുകൾ ഈ കവിതയെ ഗൗരവമായി എടുത്ത് ഗവേഷണം നടത്തി PhD എടുത്തേനേ (This too is hyperbole.)

കുറേക്കാലം ഫേസ്ബുക്കിൽ കഥകൾ എഴുതി അധികമാരും വായിച്ചില്ല, വായിച്ചവർ തന്നെ കാര്യമായി എടുത്തില്ല. പിന്നെ കഥകൾ എഴുതാതെ കഥകളെ കുറിച്ച് എഴുതാൻ തുടങ്ങി. വായനക്കാരുണ്ടായി.

എങ്കിലും പണ്ട് അവഗണിക്കപ്പെട്ടതിൻറെ ചൊരുക്ക് ഇപ്പോഴും കുറച്ച് കിടപ്പുണ്ട്. തമാശകളായി ചിലപ്പോൾ അത് പുറത്തുവരും.

അതുകൊണ്ട് 

ലേഡീസ്, ജന്റിൽമെൻ ആൻഡ് എഡിറ്റർസ്, ശ്രദ്ധിക്കുക 

അസംബദ്ധ കവിതകൾ എഴുതിയയച്ച് പത്രാധിപന്മാരെ ബുദ്ധിമുട്ടിക്കുക എന്ന  പ്രാന്താണ് അതിലൊരു prank. നിഷ്കളങ്കരായ ചില സുഹൃത്തുക്കളും ഇതിൽ വീണുപോകാറുണ്ട്. കണക്കായിപ്പോയി. അത്യാവശ്യം വിശകലന നൈപുണ്യമൊക്കെ ഇതിനകം നേടേണ്ടതല്ലേ?

 അങ്ങിനെ വളരെ പണിപ്പെട്ട് ഒരു അട്ടർ നോൺ സെൻസ് കവിത എഴുതി ബാലാരിഷ്ടത മാറാത്ത ഒരു ഓൺലൈൻ മാസികയ്ക്ക് അയച്ചു. കവിതയ്ക്ക് മുറുക്കം പോരെന്നും മുറുക്കി അയച്ചാൽ സ്വീകരിക്കാമെന്നും മറുപടി വന്നു. കൂട്ടത്തിൽ ഞാൻ നന്നായി കവിത എഴുതാൻ അറിയാവുന്ന ആളാണെന്ന് ഒരു താമ്രപത്രവും. മാമനോടൊന്നും തോന്നല്ലേ മക്കളേ 

ആ കവിത താഴെക്കൊടുക്കുന്നു 

മണ്ണിൽ പുതഞ്ഞുപോയ കുഴികൾ 

*************************************

 ശൂന്യതയ്ക്ക് വലം വെച്ച് 

സാരാംശം തിരയുന്നതിനിടയിലാണ് 

ചൂണ്ടുവിരൽ കരിന്തിരി കത്തിയത് 

കണ്ണീരും വിയർപ്പും രക്തവും 

തോരാതെ വീണാൽപ്പിന്നെ!


എല്ലാം മറന്നുവെച്ചതെവിടെ 

എന്നോർത്തപ്പോഴേയ്ക്കും 

മറന്നു വെച്ചതെന്തെല്ലാമെന്ന്

ഓർക്കാനാകാതെയായി

തിരയുവാനുള്ള നേരം 

ദേശാടനത്തിനു പോയ നാളുകൾ 


കാലത്തിൻറെ കടിഞ്ഞാൺ കയ്യിൽ ചുറ്റി 

മെതിയടികൾക്ക്  വേരിറങ്ങി 

നിശ്വാസം നിർവികാരതയിൽ 

ഹിമപാതമായി, പിന്നെ ഒഴുകാ നദിയായി 

കാഴ്ച, ചുവരിൽ തൂങ്ങുന്ന ചിത്രമായി  

ശബ്ദം, തെരുവുലഹളയിൽ 

കക്ഷി ചേർന്നു 


അർത്ഥം അനർത്ഥമുണ്ടാക്കുമെന്ന് 

ദരിദ്രൻറെ പാഠഭാഗം 

വാക്കിനർത്ഥവുമായെന്ത് ബന്ധമെന്ന് 

മടിശീലയിലെ വെള്ളിത്തുട്ടുകൾ മൊഴിയുന്നു 

ഇന്നത്തെ ഹംസഗാനത്തിന് ശേഷമാണ്  

ഗായകൻറെ മൃതദേഹം ലേലം ചെയ്യുന്നത് 


നിമിഷങ്ങൾക്കിടയിലെ 

അഗാധ ഗർത്തങ്ങളിൽ 

നിറയ്ക്കുവാനുള്ളതൊക്കെ 

എന്നിൽ നിന്നും ഞാൻ കുഴിച്ചെടുത്തിരുന്നു

(മാതാപിതാഗുരുദൈവങ്ങളുടെ 

അസ്ഥികൂടങ്ങളും അങ്ങിനെ കണ്ടെടുത്തു)

കണ്ടു കിട്ടാത്ത ഗതകാലം 

ഭാവിയായി ഇനി പുനർജ്ജനിക്കട്ടെ 


രോഗ ശയ്യയിൽ കൂട്ടുകിടന്ന നിദ്ര 

വെയില് കായാൻ പോയിട്ട് 

മടങ്ങിവന്നിട്ടില്ല 

മരുന്നും മന്ത്രവും 

മണ്ണിനും പെണ്ണിനും വേണ്ടി പകിട കളിക്കുന്നു 

ചാക്കാല ഇല്ലാത്ത വീട്ടിൽ നിന്നും

കടുക് വാങ്ങാൻ 

എനിക്കുവേണ്ടി 

ഞാനിനി ആരെ അയയ്ക്കും?

കഥയിൽ നിന്നും വിരുദ്ധമായി കവിതയിൽ വാക്കുകളുടെ എണ്ണം കുറവാണ്. കൃത്യമായി മനസ്സിൽ ഉള്ളത് വായനക്കാരിൽ എത്തണമെങ്കിൽ വളരെ സൂക്ഷ്മമായി എഴുതാൻ പഠിക്കണം. 

അതിൻറെ ആവശ്യമില്ല. നിങ്ങൾക്ക് എന്ത് മനസ്സിലാകൂന്നോ അതാണ് എൻറെ കവിത. ഇത് നിങ്ങളുടെ വ്യക്തിത്വത്തിൻറെ ഉടലളവുകൾക്ക് നേരെ പിടിച്ച ദർപ്പണമാണ് എന്നൊക്ക പറഞ്ഞ് കവിക്ക് രക്ഷപെടാം. വായനക്കാരന് തല വ്യക്തമല്ലാത്ത ഒരർത്ഥത്തിൽ കുലുക്കിയിട്ട് മിണ്ടാതിരിക്കും. നിരൂപകന്മാരാണ് നിസ്സഹായത കൊണ്ട് പണ്ടാരമടങ്ങുന്നത്. അവരും അതിനൊക്കെയുള്ള മറുവിദ്യയൊക്കെ ഇപ്പോൾ കണ്ടുവെച്ചിട്ടുണ്ട്. 

ഈ കവിതയുടെ തലക്കെട്ട് തന്നെ ഒന്നാം തരാം അസംബന്ധമാണ് 

മണ്ണിൽ പുതഞ്ഞുപോയ കുഴികൾ 

എന്താണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. മണ്ണ് വീണു മൂടിയ കുഴികളാണെങ്കിൽ പിന്നെ അവയെ എങ്ങനെ കുഴിയെന്ന് പറയും. ഓ കവിത ഒരു യുക്തിവാദിയല്ലല്ലോ 

ശൂന്യതയ്ക്ക് വലം വെക്കുക എന്ന് പറഞ്ഞാൽ അതിന് എന്തെങ്കിലും അർത്ഥമുണ്ടോ? ഇല്ലാത്ത ഒന്നിനെ എങ്ങിനെ വലം വെയ്ക്കും. അതുപോലെ തട്ടിപ്പാണ് കരിന്തിരി കത്തുന്ന കൊണ്ടുവിരൽ എന്ന ബിംബകല്പനയും. പോട്ടേ എന്ന് കരുതി, രക്തവും വിയർപ്പും കണ്ണീരും വീണാൽപ്പിന്നെ വിളക്ക് കരിന്തിരി കത്താതിരിക്കുമോ എന്ന് ചോദിച്ചു പോയി. ആ വരിയാണ് വേണ്ടിയിരുന്നില്ല എന്ന് തിരുവുള്ളം കല്പിച്ചതു. ഇതുവരെയോ ഇനിയോ ഈ  കവിത കുഴികളെക്കുറിച്ച് നിശബ്ദമാണെന്നതു ശ്രദ്ധേയമാണ്. തുടർന്ന് വരുന്ന വരികൾ പൊട്ടത്തരത്തിൻറെ കേളി കൊട്ടാണ്. സമയമില്ല എന്ന് പറയാം എഴുതുമ്പോൾ കാലം ദേശാടനത്തിനു പോയി എന്നെഴുതണം. ഗംഭീരം!

തുടർന്ന് വരുന്ന വരികൾ വായിച്ചാൽ എനിക്ക് പോലും ചിരി വരും. ഒഴുകാ നദി, ഹ ഹ ഹ !!! എന്നിൽ നിന്നും പലതും കുഴിച്ചെടുത്തതിനിടയിൽ കുറെ skeletons in the cupboard (വ്യക്തി രഹസ്യങ്ങൾ) കിട്ടി. മാതാപിതാഗുരുദൈവം എന്നിവരുമായി ബന്ധപ്പെട്ടതാണ് ആ രഹസ്യങ്ങൾ. പത്രാധിപർക്ക് ഈ വരിയും വേണ്ടാത്രേ. ശരി മാന്യാ    

രോഗ ശയ്യയിൽ കൂട്ടുകിടന്ന നിദ്ര/വെയില് കായാൻ പോയിട്ട്/ മടങ്ങിവന്നിട്ടില്ല 

ന്താല്ലേ!

ബുദ്ധൻറെ സൂചന ഇല്ലാതെ എന്ത് ആധുനിക? അതുമായി.

കവിതയുടെ ഏറിയ കൂറും എഴുതുന്നത് അത് വായിക്കുന്നവരാണ്.  ചില കവികളുടെ കാര്യത്തിൽ കവിത മുഴുവൻ വായനക്കാരൻ അന്യൻറെ സൃഷ്ടിയാണ്.

ആരും അന്യരല്ല 





  


അവർക്കെന്തറിയാം!
(ശ്രീകുമാർ എഴുത്താണി)
****************
പ്രണയിക്കാത്തവർക്ക് നമ്മൾ
കേട്ടിട്ടുപോലുമില്ലാത്ത
നഗരവിശേഷങ്ങളാണ്
രുചിയറിഞ്ഞിട്ടില്ലാത്ത
മധുരപലഹാരങ്ങളാണ്
പുസ്തകങ്ങളിൽ പോലുമില്ലാതെ
വറ്റിപ്പോയ നദികളാണ്
പ്രണയിച്ചിട്ടില്ലാത്തവർക്ക്
ഞാനും നീയുമൊത്തുള്ള എന്റെ രാവുകൾ
പാകമാകാത്ത മടക്കിക്കൊടുത്ത വസ്ത്രങ്ങളാണ്
തൂകിപ്പോയ പാൽപാത്രമാണ്
ഓർമ്മയിൽ നിൽക്കാത്ത കിനാവുകളാണ്
രതിയെന്തെന്ന് നീ കാട്ടിക്കൊടുത്തിട്ടില്ലെങ്കിൽ
എന്റെ പ്രണയത്തിന്റെ കാരണങ്ങൾ അവർക്കൊക്കെ
കുറ്റം ചെയ്യാത്തവർ നേടിയ ശിക്ഷകളാണ്
തുറക്കാൻ കഴിയാത്ത സമ്മാനപ്പൊതികളാണ്
കാട്ടുമൃഗത്തിന്റെ വിശപ്പാണ്
മലയിടിച്ചിലിന്റെ ഗതിവേഗമാണ്
നിന്റെ ദേഹത്ത് എന്റെ വിരലുകൾ ഇഴയുന്നത്
വസന്തത്തിന്റെ വരവുപോലെയാണ്
നിന്റെ ഉടുപ്പിന്റെ കൊളുത്തുകൾ നീ ഓരോന്നായി അഴിക്കുമ്പോൾ
ഞാൻ ആകാശത്തോളം വളരുന്നു
എന്റെ ഉടൽ നിന്റെ ഉടുപ്പുകൾക്കും
ദേഹത്തിനും ഇടയിലൂടെ നിന്നെ തേടുമ്പോൾ
ഒരു കടലായി എല്ലാ തീരങ്ങളെയും
ഞാൻ എന്റെ ഉള്ളിലൊളിപ്പിക്കും
നിന്റെ ഗന്ധം എന്റെ കൂടി ഗന്ധമാകുമ്പോൾ
നീ എന്നിലൂടെ മറ്റൊരു ലോകം തേടുമ്പോൾ
ലോലമായ ചിലന്തിവലകൾ പോലെ
നീ പിച്ചിച്ചീന്തപ്പെടാൻ കാത്തിരിക്കുന്നു
നീ ഇന്ന് വരുമെന്ന് മുല്ലയും മഞ്ഞും മാമ്പൂവും പറഞ്ഞു
എല്ലാരിൽ നിന്നും നിന്നെ മറച്ച് എന്റേത് മാത്രമാക്കാൻ
ഈ രാവും തയ്യാറായിരിക്കുന്നു
എന്റെ ചുണ്ടുകളും നാവും വാക്കുകളെ വെടിഞ്ഞ്
നിന്റെ ചുംബനത്തിന് മൗനമായി കാത്തിരിക്കുന്നു.
എന്റെ ഉള്ളിൽ നിന്ന്
ചൂടുള്ളൊരു ചോല
കാറ്റിന്റെ തീരങ്ങൾക്കിടയിലൂടെ ഒഴുകി
നിന്റെ വഴികൾ
തേടി വന്നുകൊണ്ടിരിക്കുന്നതു

 

Tuesday, July 20, 2021

 

 കവിത ക്ലാസ്സിൽ പോകാനൊരുങ്ങുന്നു 

*****************************

ഇന്ന് കവിതയ്ക്ക് ക്‌ളാസ്സുണ്ട്, ഉച്ച കഴിഞ്ഞാണ്,  

വെയിലത്ത് നടന്നു കാലുപൊള്ളും, എന്നുമുണ്ട് അഗ്നിപരീക്ഷ

ദൈവങ്ങളെ തോളിലേറ്റി പോകുന്നത് പണ്ടായിരുന്നു 

ഇസങ്ങളുടെ തോളിലേറി പോകുന്നതും നിർത്തി 

വളർന്നില്ലേ ഒത്തിരി? കാണുന്നവർ എന്ത് കരുതും?

അടിമുടി ഒരുങ്ങി വേണം പോകാൻ, കണ്ടാൽ സ്ഖലിക്കണം

കുലസ്ത്രീകളെപോലെ, താളത്തിൽ 

കാകളി, മഞ്ജരി, പഞ്ചചാമരം, മന്ദാക്രാന്താ 

എന്നൊക്കെ കുണ്ടിയാട്ടി നടക്കാൻ വയ്യ 

ദൂരെ നിന്നേ വരവറിയിയ്ക്കാൻ ഫ്രഞ്ച് പെർഫ്യൂം പൂശണം

കാണാനും കേൾക്കാനും തൊടാനും തോണ്ടാനും 

നാവുനീട്ടി ചുംബിക്കാനുമുള്ള സ്വാതന്ത്ര്യം 

എല്ലാർക്കുമുണ്ടെന്ന് എല്ലാർക്കുമറിയാം

(അടുപ്പമുള്ളവരോട് മാത്രം മതി താത്വിക ചർച്ചയൊക്കെ) 

പഞ്ചേന്ദ്രിയങ്ങളെ തുള്ളിച്ച് തുള്ളിച്ച് അവരുടെ ഓർമ്മയൊക്കെ 

പെട്ടിമലയിലെ മലയിടിച്ചിൽ പോലെ ഒഴുകിവരണം 

അവരെയും കൊണ്ട് പോകണം അവരൊക്കെ മരിച്ചു ജനിക്കണം 

പുനർജന്മത്തിൽ അവർ മുജ്ജന്മത്തിലെ ഒന്നും ഓർക്കരുത് 

അതിരുകളും, ഭൂപടങ്ങളും വിസ്മൃതിയിലാവണം 

അതിനൊത്ത ലാവണ്യം ഒരുങ്ങിയൊരുങ്ങി ഉണ്ടാക്കണം 

പാദസരം കിടന്നോട്ടെ, പദം തന്നെ പാദവും

വളകൾ കിടന്നോട്ടെ, നല്ല ശബ്ദസുഖം

മൂക്കൂത്തി കമ്മൽ ഞാത്തൊന്നും വേണ്ട, കിളവിയെന്നു തോന്നും

വയസ്സനാണ് പ്രൊഫസ്സർ, എന്നാലും ഞരമ്പുരോഗിയാണ് 

പ്രണയം മറയ്ക്കാനാണ് കടന്നാക്രമിക്കുന്നത്

സഹപാഠികൾക്കും അംഗലാവണ്യത്തിലാണ് കൊതി 

എല്ലാവരും കാത്തരിക്കുന്നുണ്ടാവും 

കവിതയൊന്നേയുള്ളൂ, അവളെക്കുറിച്ചാണത്രേ ഈ കഥകളെല്ലാം 

 

ശ്രീകുമാർ കെ 

ഗാന്ധിനഗർ ഒന്നാം തെരുവ്  (172 )

വഴുതക്കാട് 

തിരുവനതപുരം 

9995866840 

(ആശയങ്ങൾക്ക് പ്രശസ്ത നിരൂപകനായ എ വി കോശിയോട് കടപ്പാട്)



 

Sunday, June 20, 2021


 ആത്മാവിന് ഒരേ ഒരു ഉടമ 

(Part 1)

ആക്‌സിലേറ്ററിൽ നിന്ന് പതുക്കെ കാൽ ഉയർത്തിക്കൊണ്ട് ഞാൻ ചുറ്റും നോക്കി. അടുത്തടുത്ത് എത്ര ഫർണിച്ചർ കടകൾ! എല്ലാത്തിലും ഏകദേശം ഒരേ വില തന്നെയായിരിക്കും. മിക്ക കടകളിലും തിരക്കുണ്ട്. 

പുതുവർഷത്തെ വരവേല്ക്കാൻ വീട് മോടിപിടിപ്പിക്കുമ്പോൾ പുതിയ ഒരു ഫർണിച്ചറെങ്കിലും വാങ്ങാതിരിക്കുന്നതെങ്ങിനെ എന്നായിരിക്കാം എന്നേപ്പോലെ  ഇവരും ചിന്തിക്കുന്നത്. 

അനീഷ്  ഉണ്ടായിരുന്നെങ്കിൽ ഇതിനൊന്നും പ്രയാസപ്പെടേണ്ടി വരില്ലായിരുന്നു. ഈ പുതുവർഷത്തിനെങ്കിലും വരുമെന്ന് കരുതി. ജോലി സ്ഥലത്ത് തീരെ  ആൾക്കാരില്ലത്രേ. 

ഗൾഫ് നാടുകളിൽ നിന്നു മിക്കവരും  മടങ്ങിയിരിക്കുന്നു. പോയ പുതുവർഷത്തിൽ വാക്ക് തന്നിരുന്നതാണ് ഇക്കൊല്ലം എന്തായാലും വരുമെന്ന്. ഇപ്പോൾ മൂന്നു വർഷമായി തുടർച്ചയായി പുതുവർഷങ്ങൾ നിരാശ മാത്രം നൽകുന്നു.

വലിയൊരു കടയിൽ തന്നെ കയറാമെന്നു കരുതി. പാർക്കിങ്ങ് സൗകര്യവുമുണ്ട്. കടയുടമസ്ഥൻ തന്നെ ഓടിയിറങ്ങി വന്ന് പാർക്ക് ചെയ്യാൻ പറ്റിയ സ്ഥലം കാണിച്ചു തന്നു.

ഒളികണ്ണിട്ട് അയാൾ ജീൻസിനുള്ളിൽ മുറുകിക്കിടക്കുന്ന തുടയിലും അരക്കെട്ടിലും നോക്കുന്നുണ്ടായിരുന്നു. വിലപേശുമ്പോൾ അയാളുടെ ഈ ദൗർബല്യം  ഗുണകരമാകും എന്നോർത്തപ്പോൾ അറിയാതെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. അത് കണ്ട അയാൾ പെട്ടെന്ന് ധൃതിപ്പെട്ട് "ഗുഡ് ആഫ്റ്റർ നൂൺ! മാഡം" എന്ന് പറഞ്ഞു. 

കയ്യിലുള്ള വലിയ പേഴ്‌സ് നെഞ്ചോട് ചേർത്ത് പിടിച്ചത് കാരണം ടോപ്പിനുള്ളിൽ ലൂസായി ധരിച്ചിരിക്കുന്ന ബ്രായിൽ കിടന്നു തുള്ളുന്ന സാമാന്യം വലിയ അഭിമാനകുംഭങ്ങൾ അയാൾ കണ്ടില്ല. 
വരട്ടെ, ബില്ലെഴുതുമ്പോൾ ഞെട്ടിക്കണം.

അപർണ്ണയാണ് ഇതൊക്കെ എനിക്ക് കാണിച്ചു തന്നത്, ബാംഗ്ലൂരിൽ പഠിക്കുമ്പോൾ. ഓരോ  കടകളിൽ കയറി വിലപേശുമ്പോൾ അവൾ എൻറെ കാതിൽ മന്ത്രിക്കും "നമ്മുക്ക് നമ്മുടെ സ്വാധീനം ഉപയോഗിക്കണ്ടേ?"

എന്നിട്ട് വാങ്ങിയ സാധനങ്ങൾ എൻറെ കയ്യിൽ തന്നിട്ട് കൗണ്ടറിൽ ചേർന്ന് നിന്ന് ഉടുപ്പൊക്കെ ഒന്ന് നേരെ പിടിച്ചിടും. പിന്നെ കൗണ്ടറിൽ കയ്യൂന്നി മുന്നോട്ടാഞ്ഞ് വെറുതേ ഓരോന്നിന്റെയും വില ചോദിക്കും. 

കടയിൽ നിന്നും പുറത്തിറങ്ങുമ്പോഴേയ്ക്കും അവളുടെ വില ഉയരുകയും ബില്ലിലെ തുക വല്ലാതെ താഴുകയും ചെയ്തിട്ടുണ്ടാവും.

കേരളത്തിൽ നേരത്തേ ഇതൊന്നും നടക്കില്ലായിരുന്നു. ഇഷ്ടമുള്ള വേഷം ധരിച്ചു പുറത്തിറങ്ങാൻ അറേബ്യൻ രാജ്യങ്ങളിലേക്കാൾ പ്രശ്നമായിരുന്നു. ഇപ്പോൾ കൊച്ചിയിലെങ്കിലും അതൊക്കെ കുറെ മാറി. 

ഷോർട്സൊക്കെ ഇട്ടു ഷോപ്പിങ്ങിനു പോയാൽ വലിയ പ്രശ്നമൊന്നുമില്ല. വിലയിൽ കുറവ് തീർച്ചയാണ്. ഉടലളവുകൾ പ്രിവിലേജുകളാകുന്ന കാലം. 

ധാരാളം ഇനം ഫർണിച്ചറുകൾ. പുതിയ ഡിസൈനിൽ ഉള്ളവയൊക്കെ ഉണ്ടെങ്കിലും ലിവിങ് റൂമിനു ചേർന്നൊരു തടി ഷെൽഫ് കാണാൻ പറ്റിയില്ല. മറ്റു വല്ലതുമൊക്കെ വാങ്ങിക്കുവാൻ അയാൾ  പ്രേരിപ്പിക്കുന്നുമുണ്ട്. 

അതിലൊന്നും വീഴേണ്ടന്ന് തീരുമാനിച്ചു. 

വാക്കുകളിൽ നല്ല മധുരം പുരട്ടി വേണ്ടപോലെ മുഖസ്തുതി കലർത്തി സംസാരിക്കുന്നുണ്ട് അയാൾ. കുറെയൊക്കെ "താങ്ക്സ്, റിയലി, ഓ നോ" എന്നീ മറുപടികളിൽ ഒതുക്കി അയാളെയും സന്തോഷിപ്പിച്ചു. 

വരട്ടെ, ആരുടെ കെണിയാണ് വലുതെന്നു കാണാം.

വേണ്ടത് കാണാതെ വന്നപ്പോൾ എനിക്കും നിരാശയായി. അടുത്ത കടയിലേയ്ക്ക് നീങ്ങാമെന്ന് കരുതിയതാണ്.

"ശ്രീദേവി, മാഡം അന്വേഷിക്കുന്നത് ഒരു പക്ഷേ ഞങ്ങളുടെ ഗോഡൗണിൽ കാണും. ഇപ്പോൾ ഫാഷനിൽ ഇല്ലാത്തതൊക്കെ അവിടെയാണ് സൂക്ഷിക്കുക. വേണമെങ്കിൽ അവിടെയും ഒന്ന് നോക്കാം."
 
മിടുക്കൻ എന്റെ വിസിറ്റിംഗ് കാർഡ് നോക്കി പേരൊക്കെ ഹൃദിസ്ഥമാക്കിയിരിക്കുന്നു. അത് ഗുണകരമാണ്. ഹൃദയത്തിൽ നിന്ന് മസ്തിഷ്കത്തിലേയ്ക്ക് അധികം ദൂരമില്ല.

പിന്നെ അയാളുടെ നീക്കങ്ങൾ ചടുലമായിരുന്നു. അയാളുടെ ഡ്രൈവറെ വിളിച്ച് കാർ ഇറക്കാൻ പറഞ്ഞു. വളരെ മര്യാദയോടെ അയാൾ പിന്നിലെ ഡോർ തുറന്നു തന്നു. അയാൾ ഡ്രൈവറോടൊപ്പം മുന്നിൽ കയറി. 

കാറിനുള്ളിൽ പുരുഷൻറെ  മദഗന്ധം അനീഷിനെ ഓർമ്മിപ്പിച്ചപ്പോഴാണ് ചെയ്തത് തെറ്റായി പോയെന്നു തോന്നിയത്. ഒരൊറ്റ 'നോ' എന്ന വാക്കിലൊതുക്കാനുള്ള പ്രശ്നം. ഇനി പല തവണ 'നോ' പറയേണ്ടി വരുമെന്ന് തോന്നി.

നഗരത്തിൽ തന്നെയാണ് ഗോഡൗൺ. കുറച്ചൊന്നു ഒഴിഞ്ഞിട്ടാണ്. ഏതോ രാഷ്ട്രീയപ്പാർട്ടിയുടെ പ്രകടനം നടക്കുന്നത് കാരണം ട്രാഫിക്ക് പ്രയാസമാണ്. ഇടയ്ക്ക് അയാൾ ഡ്രൈവറോട് ദേഷ്യത്തിൽ എന്തൊക്കെയോ നിർദ്ദേശം കൊടുക്കുന്നുമുണ്ട്. 

അയാളൊരു ധൃതിക്കാരൻ തന്നെ സംശയമില്ല. സൂത്രശാലിയാണോ എന്നേ  ഇനി അറിയേണ്ടതുള്ളൂ. രണ്ടായാലും കുഴപ്പമില്ല. സൂത്രശാലിയല്ലെങ്കിൽ മത്സരം ഒഴിവാകും. 

നേരെ മറിച്ച് സൂത്രശാലി ആണെങ്കിൽ അടിയറവു പറയിക്കണം. അതൊരു രസമാണ്.

ഗോഡൗണിന് പുറത്ത് റോഡിൽ കാർ നിർത്തി. ഡ്രൈവർക്ക് ഇതൊക്കെ പരിചയമെന്നു തോന്നി. അയാൾ കാർ പാർക്ക് ചെയ്തിട്ട് അടുത്ത കടയിലേക്ക് തിരക്കിട്ടു പോകുന്നത് കണ്ടു. തിരിഞ്ഞ് അയാൾ എന്നെ ഒന്ന് നോക്കിയോ എന്നൊരു സംശയം.

ഗോഡൗണിന്റെ ഉള്ളിൽ കയറിയപ്പോൾ അയാളുടെ ധൃതിയൊക്കെ സമുദ്രം കണ്ട പുഴപോലെ തണുത്തു. ഉള്ളിലെ ത്വരയ്ക്ക് ഒരു കുറവുമില്ല. കൂടുതൽ അടുത്ത് ചേർന്നാണ് നടക്കുന്നതും ദേഹത്ത് തൊട്ടാണ് സംസാരിക്കുന്നതും. 

അയാളെ ഇഷ്ടപ്പെട്ടു തുടങ്ങിയോ ഞാൻ? അയാളുടെ ഗന്ധത്തിൽ പരിചിതമായതെന്തോ തോന്നുന്നുവോ? അയാളും എൻറെ മനസ്സ് വായിച്ചിട്ടെന്നപോലെ പുഞ്ചിരിച്ചു.

ചുണ്ടുകൾ നനയ്ക്കുന്നു. 

അതൊരു തെറ്റായ നീക്കമാണ്. ഒരു സെയിൽസ്മാൻ  ഒരിക്കലും കസ്റ്റമറിന്റെ മുന്നിൽ നിന്ന് ചുണ്ടുകൾ നനയ്ക്കരുത്. വേട്ടമൃഗങ്ങൾ ആഹാരത്തിനു മുൻപ് നടത്തുന്ന ഒരു നീക്കമാണ് അത്. ഇയാളെങ്ങനെ വില്പനയുടെ ഈ മനശ്ശാസ്ത്രം അറിയാതെ പോയി!

പെട്ടെന്ന്  ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞുപോയി. ദേഹമാസകലം ഒരു നിമിഷം കൊണ്ട് വിയർത്തു. എ സി യിൽ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റിൽ വിയർപ്പാറിയപ്പോൾ ദേഹമാകെ കുളിരുകോരി. 

ആ നിമിഷത്തിൽ ഒന്ന് ഞാൻ തിരിച്ചറിഞ്ഞു. അയാൾ ഇപ്പോൾ സ്വയം എൻറെ കസ്റ്റമറായി മാറിയിരിക്കുന്നു. ഞാനാണ് ഇവിടെ സെയിൽസ് പേഴ്സൺ. 

എനിക്ക് ആ ഷെൽഫുമായി ഉടനെ മടങ്ങാം. പേഴ്‌സ് തുറക്കുകപോലും വേണ്ട. ഷെൽഫ് എന്റെ സ്വന്തമാവുന്നതിന് മുൻപ് അല്പനേരത്തേയ്ക്ക് ഞാനയാളുടെ സ്വന്തമാകേണ്ടി വരും. 

ഉള്ളിലെവിടെയോ ഇപ്പോഴും വിയർപ്പ് ആറിയിട്ടില്ല. കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന തണുത്ത വിയർപ്പ് ചെറുവിരലുകൾ പോലെ  മുലയിൽ പരന്നു മുലക്കണ്ണുകളെ ചുറ്റി താഴേയ്ക്ക് ഒഴുകുന്നു.

വയറിൽ നിന്നും ഒലിച്ച വിയർപ്പ് തുള്ളികൾ ജീൻസിന്റെ മുകളിൽ നനവായി മറയുന്നു.

 തുടകളും വിയർക്കുന്നുവോ?  തിരിഞ്ഞ് ഭിത്തിയിലെ എ സിയിൽ നോക്കി. അയാൾ അതു മനസ്സിലാക്കി അതിന്റെ റിമോട്ട് എടുത്ത് എ സി കൂട്ടിയിട്ടു. 

കാര്യമില്ല.

ഒരു ഞെട്ടലോടെ എന്റെ തുടകളിലൂടെ വിയർപ്പിനോടൊപ്പം പടരുന്നത് മറ്റൊരു നനവെന്ന് ഞാനറിഞ്ഞു. അത് ജീൻസ് കൊണ്ട് ഒപ്പിയെടുക്കാനായി ഞാൻ തുടകൾ ചേർത്ത് വെച്ചു. വേട്ടക്കാരൻ വേട്ടയാടപ്പെടുവാൻ തുടങ്ങുന്നു.

 തുടങ്ങും മുൻപേ പരാജയപ്പെട്ടപോയ  ഒരു യുദ്ധത്തിൻറെ കാഹളം പോലെ അയാളുടെ ശ്വാസത്തിന്റെ ശബ്ദം   കാതുകളിൽ ഒരു കൊടുങ്കാറ്റു പോലെ വന്നലച്ചു. 
 
ഇല്ല, ഇനിയും സമയമുണ്ട്.  
 **********************
 ഹാളിൽ ആകെ പലതരം ഫർണിച്ചറുകൾ തലങ്ങും വിലങ്ങും ഇട്ടിരിക്കുന്നു. ദൂരെ ഒരു മൂലയിൽ മാത്രം ഫോട്ടോ ഷൂട്ടിന് എന്നതുപോലെ ഒരു കിടക്കമുറിയിൽ വേണ്ടതെല്ലാം സജ്ജീകരിച്ചിരിക്കുന്നു. എന്റെ കണ്ണ് അങ്ങോട്ട് നീണ്ടത് അയാൾ കണ്ടു 

"ഞങ്ങളുടെ പരസ്യം ഷൂട്ട് ചെയ്തത് ഇവിടെ വെച്ചാ. സോഫിയ ആയിരുന്നു മോഡൽ."

സോഫിയ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാറില്ല. ഒന്നുകിൽ ഇയാൾ അത്രയും കാശ് കൊടുത്തിരിക്കും, അല്ലെങ്കിൽ അവർ ഒരു സെക്സ് റാണിയാണെന്ന് അറിയാവുന്ന ഇയാൾ അതൊക്കെ സൂചിപ്പിച്ച് എനിക്ക് വേണ്ടി വെറുതേ ചൂണ്ടയിടുകയാണ്.

അടുക്കും ചിട്ടയും ഇല്ലാതെ കിടക്കുന്ന ഫർണിച്ചറുകൾക്ക് മേലെ പരന്നൊഴുകുന്ന ഒരു രൂക്ഷഗന്ധം. അത് തലയ്ക്ക് മത്ത് പിടിപ്പിക്കുന്നു. വാർണീഷിലും മറ്റും ചേർക്കാറുള്ള  ഏതോ ദ്രാവകമായിരിക്കണം അത്.

എത്രയും വേഗം ഇവിടെ നിന്നും പുറത്ത് കടക്കണം. അല്ലെങ്കിൽ അത് തലച്ചോറിനെ മയക്കും. ഒരു തരം ലഹരിപോലെ അത് ആരെയും മയക്കിക്കളയും. ചിന്തകൾക്ക് വേഗത കുറയും. തീരുമാനങ്ങളെടുക്കാൻ വൈകും. ഇപ്പോൾ ആ റിസ്ക് എടുക്കാൻ കഴിയില്ല. 

പെട്ടെന്ന് ഒരു കിളിവാതിലടയുന്ന ഒച്ച കേട്ടു. ഡോർ ഞാൻ അറിയാതെ അയാൾ നേരത്തേ അടച്ചിരുന്നു. ഇത് മറ്റെന്തോ ആണ്.

"ഏതോ എലിപ്പെട്ടിയാണ്, എലി വീണു കാണും. വാ നോക്കാം." 

ആ മുറിയിലെ മങ്ങിയ വെളിച്ചത്തിൽ അയാളോടൊപ്പം നടന്നു. 

ഒരു കട്ടിലിനടിയിലായി ഒരു എലിപ്പെട്ടി. അതിലൊരു എലി. അതിന്റെ തിളങ്ങുന്ന കണ്ണുകളിൽ ഭയമില്ല. നിഷ്കളങ്കത മാത്രം.

അയാൾ അത് ഉയർത്തി എന്റെ മുഖത്തോടു ചേർത്ത് കാണിച്ചു തന്നു. ആ എലിയുടെ കണ്ണുകളിൽ അപ്പോൾ ദൈന്യതയും തോന്നി. 

എലിപ്പെട്ടി എന്റെ മുഖത്തിനു നേരെ പിടിച്ചപ്പോൾ വേറൊരു ദൃശ്യം ഓർമ്മ വന്നു. ഈ ഗോഡൗണിന്റെ ഷട്ടർ ഉയർത്തി ഗ്രില്ലുകൾ നീക്കുന്നതിന് മുൻപ് ഈ ഗോഡൗൺ ഇത് പോലെയാണ് തോന്നിച്ചത്.

ഇപ്പോൾ ഞാനാണ് അതിനുള്ളിൽ.  എന്റെ ഹൃദയമിടിപ്പിൽ ആ എലിയുടെ ഹൃദയമിടിപ്പ് ഞാൻ കേട്ടു.

"അവിടെ ബക്കറ്റിൽ വെള്ളമുണ്ട്. അതിലാണ് ഇതിനെയൊക്കെ സാധാരണ മുക്കിക്കൊല്ലുന്നത്."

അയാൾ എലിപ്പെട്ടിയുമായി അങ്ങോട്ട് നടന്നപ്പോൾ  അറിയാതെ അയാളുടെ കയ്യിൽ കടന്നു പിടിച്ചു. 

"വേണ്ട. എനിക്ക് അതിഷ്ടമല്ല."

'നിന്റെ ഇഷ്ടം ഇവിടെ ആര് ചോദിച്ചു' എന്ന പോലെ അയാൾ ഒരു പുഞ്ചിരിയോടെ എന്നെ നോക്കി.

"എനിക്ക് ഭയമാണ്, "

അയാൾ ആ വാക്ക് കേൾക്കാനിരുന്നതുപോലെ തോന്നി. എലിപ്പെട്ടിമേലുള്ള അയാളുടെ പിടി അയഞ്ഞു. എന്റെ ദൗർബല്യങ്ങൾ അയാൾക്ക് ഞാൻ തന്നെ കാട്ടിക്കൊടുത്തിരിക്കുന്നു. 'ഭയം' എന്ന  ആ വാക്ക് ഉച്ചരിച്ചതോടു കൂടി ശ്രീദേവി തോറ്റുപോയിരിക്കുന്നു. 

സാരമില്ല, വഴിയുണ്ട് 

അയാളുടെ കയ്യിൽ നിന്നും ആ എലിപ്പെട്ടി പിടിച്ചെടുത്തു. അതെന്റെ കൈത്തണ്ടയുടെ ബലത്തിന്റെ പ്രകടനം കൂടിയായിരുന്നു. ചുറ്റും നടക്കുന്ന ചെറിയ സംഘർഷം തിരിച്ചറിഞ്ഞ എലി പെട്ടിക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും ഓടാൻ തുടങ്ങി.

ഞാനും ചുറ്റും നോക്കി. വാതിലുകൾ എല്ലാം അടച്ചിരിക്കുന്നു. 

 മുൻപിലത്തെ വാതിൽ വേണമെങ്കിൽ തുറക്കാം. അയാൾ അടച്ചതായതുകൊണ്ടു തുറന്നാൽ അത് അടയ്‌ക്കേണ്ടി വരും. അതൊരു സമ്മതം കൊടുക്കലാണ്. 

ഞാൻ ആ വാതിൽ തുറന്നു. എലിപ്പെട്ടി തുറന്നു എലിയെ ഓടിച്ചു വിട്ടു. 

ഗൂഢമായ ഒരു പുഞ്ചിരി എന്റെ ഉള്ളിൽ നിറഞ്ഞു.

ഗണപതിയുടെ വാഹനത്തിനെയാണ് രക്ഷിച്ചിരിക്കുന്നത്. വിഘ്‌നങ്ങളുടെ നാഥനാണ് ഗണപതി. അല്ലെങ്കിൽ തന്നെ ഒരു ജന്തുവിന്റെ ജീവൻ രക്ഷിക്കുന്നത് ഒരു പുണ്യമാണ്. ഞാൻ ഒന്നിനെ രക്ഷിച്ചു, എന്നെയും രക്ഷിക്കും ആരേലും.

വാതിൽ വീണ്ടും അടയ്ക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ചിന്തിച്ചു. തുറന്നിട്ടാൽ അത് എന്നിലെ ഭയത്തിന്റെ അടയാളമാകും. വേണ്ട, അടഞ്ഞ വാതിലുകൾക്കുള്ളിലും നിങ്ങൾക്ക് ശ്രീദേവിയെ തോൽപ്പിക്കാൻ കഴിയില്ല. അല്ലെങ്കിൽ അവൾ സമ്മതിക്കണം. 
 
 സമ്മതിക്കാനുമുള്ള സാധ്യത ഞാൻ കാണാതെയല്ല. അയാളെ കുറച്ച് കുറച്ചു ഇഷ്ടമാകുന്നുണ്ട്.

പക്ഷേ ഇത്  എന്റെ അപർണ്ണയ്ക്ക് കൊടുത്ത വാക്കുകൂടിയാണ്. എന്തുമാകാം, നമുക്ക് വേണ്ടപ്പോൾ നമ്മുടെ  രീതിയിൽ.  അങ്ങിനെ മാത്രം. ഹോസ്റ്റലിൽ ആഹാരം മോശമാണെന്നു പറഞ്ഞു പട്ടികൾക്ക് കൊണ്ട് കൊടുത്തിട്ട് ഒരാഴ്ച നിരാഹാരം കിടന്നവൾ അന്ന് പഠിപ്പിച്ചതാണ്. 

മരണം പോലും നമ്മൾ തീരുമാനിക്കണം. 

അതുകൊണ്ടു എന്റെ യുദ്ധത്തിൽ ഞാനൊറ്റയ്ക്കല്ല.

അപർണ്ണയും കൂടെയുണ്ട്.

ഷൂട്ടിങ്ങിനായി ഒരുക്കിയ മുറി കാണാൻ അയാൾ ക്ഷണിക്കുമെന്ന് ഊഹിച്ചു. അതുപോലെ തന്നെ സംഭവിച്ചു. രണ്ടു ചുമരുകൾ മാത്രമുള്ള ഒരു കിടക്കമുറി. അതായിരിക്കാം അയാളുടെ കെണി.

 ദേഹം എന്റെ സ്വബോധത്തോടു പടപൊരുതാൻ തുടങ്ങിയിരിക്കുന്നു. ഇനി തന്ത്രപൂർവം പെരുമാറണം. ആദ്യം എന്റെ മനസ്സിന്റെ മേൽ എനിക്ക് തന്നെ വിജയം നേടണം. 

മൂന്നുവർഷത്തെ എന്റെ ഒഴിഞ്ഞ കിടക്ക എന്ന ഊഷരഭൂമി അവിടുത്തെ കിടക്കമുറിയിലും  കണ്ടു. ചുട്ടുപൊള്ളുന്ന മരുഭൂമി പോലെ അത് മഴയ്ക്കായി ദാഹിക്കുന്നു. അതിന്റെ അഗ്നിനാളങ്ങൾ  ദേഹത്തെ നാവുനീട്ടി സ്പർശിച്ചു തുടങ്ങി. തുടകൾക്കിടയിലെ നനവിന് തണുപ്പ് കൂടി വരുന്നു.

ദേഹത്തിനും മനസ്സിനും വേണ്ടത് കൊടുക്കണം. ഈ മാനസികാവസ്ഥയിൽ അതിനു കഴിയില്ല. അതിന്റെ ദാഹം ആദ്യം ശമിപ്പിക്കണം.

"ടോയയയ്‌ലെറ്റുണ്ടോ? എനിക്ക് കൈ കഴുകണമായിരുന്നു,"  കൈകൾ അയാളുടെ നേരെ നീട്ടിക്കൊണ്ടു ഞാൻ കൊഞ്ചി.

അയാൾ ഹാളിന്റെ മറ്റൊരു മൂല ചൂണ്ടിക്കാട്ടിത്തന്നു. എനിക്കൊരു കുസൃതി തോന്നി.

"കയ്യിൽ അഴുക്കാണ്. ജീൻസ് വെളുത്തതും. അതുമിട്ട് ബാത്‌റൂമിൽ പോയാൽ എല്ലാം നനയും. എനിക്കിതൊന്നു ഊരണം."

അയാൾ നിസ്സംഗത അഭിനയിച്ചുകൊണ്ട് ഹാളിന്റെ ഒരു വശത്തെ  ചാരിവെച്ചിരിക്കുന്ന ഒരു മാട്രസ് ചൂണ്ടിക്കാണിച്ചു.

"ശോ, അതല്ല." ഒരു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടിക്കൊണ്ടു ഞാൻ പറഞ്ഞു, "എനിക്ക് ഇതൊന്നു ഊരിത്തരണം."
ഒരിടിത്തീ പോലെയാണ് അയാളെ ആ വാക്കുകൾ ബാധിച്ചത്. പക്ഷെ അയാൾ തോൽക്കാൻ തയാറില്ലായിരുന്നു. ഞാനും .

അയാൾ അടുത്ത് വന്ന് കണ്ണിൽ നോക്കിക്കൊണ്ടു എന്റെ ജീൻസിന്റെ മുന്നിലെ ബട്ടൺ അഴിച്ചു. ഇറുകിയ ജീൻസിനുള്ളിൽ കിടന്ന് എന്റെ അരക്കെട്ട് ഒരു വശ്യമായ ഗന്ധം പരത്തിക്കൊണ്ടു ഒരു പൂവുപോലെ വിരിഞ്ഞു. അയാൾ മിഴികളടച്ച് അതാസ്വദിച്ചു.

അയാളുടെ ഉള്ളിലും ബന്ധനങ്ങൾ കടിഞ്ഞാൺ പൊട്ടിച്ച് കുതിക്കുന്നുണ്ടാവാം 

അയാൾ ജീൻസ് താഴേക്ക് വലിച്ചപ്പോൾ കൈകൾ ഇരുവശത്തേയ്ക്കും  ബാലൻസ് ചെയ്തുകൊണ്ട് ഞാനൊരു കിടക്കയിൽ ഇരുന്നു. ബില്ലിങ് കൗണ്ടറിലെ സർപ്രൈസ് ആയി ഞാൻ മാറ്റി വെച്ചിരുന്നു മുലകൾ എന്റെ നെഞ്ചിൽ തുള്ളി മറിയുന്നത് എനിക്കറിയാം. 

ടൈമിംഗ് ആണ് എല്ലാം എന്ന് ഞങ്ങളുടെ നിശാകേളികളുടെ സമയത്ത് അപർണ്ണ പറയുമായിരുന്നു 

അതേ, താളമാണ് എല്ലാം നിയന്ത്രിക്കുന്നത്. താളത്തെ വേണമെങ്കിൽ നമുക്ക് കൗശലം കൊണ്ട് നിയന്ത്രിക്കാം 

"താങ്ക്സ്" എന്ന് ഞാൻ ഇടതടവില്ലാതെ പറഞ്ഞുകൊണ്ടിരുന്നു. 

കറുത്ത ലെയ്സ് പിടിപ്പിച്ച ക്രീം കളർ ഹോട്ട് ഷോർട്സ് ആണ്  ഉള്ളിൽ  ഇട്ടിരുന്നത്. അതൊന്നു നോക്കാൻ പോലും ഉള്ളിലെ പിരിമുറുക്കം അയാളെ അനുവദിച്ചില്ല.

ഞാൻ ടോയ്‌ലെറ്റിലേയ്ക്ക് ഓടി.

കൈകൾ കഴുകിയിട്ട് മെല്ലെ ഞാൻ എന്റെ വികാരത്തിന്റെ നനവിൽ സ്പർശിച്ചു.  കൈകളുടെ വിറയലും ചൂടും  ദേഹം തിരിച്ചറിഞ്ഞു. താളാത്മകമായ ചലനങ്ങളിലൂടെ  മനസ്സുകൊണ്ട് നൃത്തം ചെയ്ത് ഞാനൊരു മേഘം പോലെ എങ്ങും പറന്നു നടക്കാൻ തുടങ്ങി.

മെല്ലെ ആ താളം ദ്രുതഗതിയിലായി. ഞാൻ പാദത്തിന്റെ മുൻഭാഗം കുത്തിയുയർന്നു. ഭിത്തിയോട് തിരിഞ്ഞു നിന്ന് എന്റെ മുലകൾ ഭിത്തിയിലെ തണുത്ത ടൈൽസുകളിൽ ചേർത്ത് ഞെരുക്കി.

മണ്ണ് മണ്ണിനോട് 

ആകാശം ആകാശത്തോട് 

അഗ്നി അഗ്നിയോട് 

ജലം ജലത്തോട് 

ശ്വാസം ശ്വാസത്തോടു ഒന്നുചേരുന്ന അപൂർവ സംഗമം. എന്റെ കണ്ണുകൾ അടഞ്ഞു വന്നു 

ശ്വാസസ്വാസത്തിന് കുതിരക്കുളമ്പടിയുടെ വേഗതയും ആവേശവും 

സുഖത്തിന്റെ പർവ്വത ശൃങ്ഗങ്ങളിലേയ്ക്ക് ഓടിക്കയറിയ മനസ്സ്  കിതയ്ക്കുന്നു.

പിന്നെ കൊടുമുടിയിൽ എത്തി വിശ്രമിക്കാൻ തുടങ്ങുന്നു.

ഞാൻ അറിയാതെ നിലത്തിരുന്നുപോയി.

ഒരു ഹിമപാതം പോലെ എന്റെ ഉള്ളിലെ കാമം എന്നെ വിട്ടൊഴിഞ്ഞു.

ഇനിയെനിക്ക് ഉള്ളിലൊരു ചാരനോ ശത്രുവോ ഇല്ല.

വിരസതയാണ് ലോകത്തോടുപോലും 

ടോയ്‌ലെറ്റിൽ നിന്നിറങ്ങി കൈകൾ ടിഷ്യൂ പേപ്പറിൽ തുടച്ചു. അത് വേസ്റ്റ് ബാസ്കറ്റിൽ അലക്ഷ്യമായി എറിഞ്ഞു   ജീൻസ് എടുത്ത് നേരെയാക്കി കട്ടിലിൽ അയാളുടെ അടുത്തിരുന്നുകൊണ്ടു മെല്ലെ വലിച്ചു കയറ്റാൻ തുടങ്ങി. അയാൾ ശ്രദ്ധിക്കുന്നില്ല. തിരിഞ്ഞിരിക്കുന്നു.

 ചിരി വന്നു 

അയാൾ മറ്റൊരു ടോയ്‌ലെറ്റിൽ പോയിട്ടുണ്ടാകും.

അതെ താളം, താളമാണ് എല്ലാം.

അയാളുടെ ഊഷമളതയ്യിൽ വലിയ കുറവ് വന്നിരുന്നു. സാരമില്ല.

ഞാനീ മത്സരം ഇവിടെ അവസാനിപ്പിക്കുന്നില്ല.

അധികം പ്രയാസമില്ലാതെ ഒരു വുഡെൻ ഷെൽഫ് കണ്ടെത്തി.
 
പേഴ്‌സ് തുറന്ന് അതിലുള്ള കുറച്ചു കാശ് അയാൾക്ക് നൽകി.  ബാക്കി കാശ് എടുക്കാൻ ATMൽ പോകണമെന്ന് പറഞ്ഞു. ഷെൽഫ് വീട്ടിലെത്തിക്കാനുള്ള ഏർപ്പാട് അയാൾ ചെയ്യണമെന്നും പറഞ്ഞു.

"ഇന്നിനി ATM ൽ പോയി ക്യൂ നിന്ന് കാശെടുക്കാനൊന്നും നേരമില്ല. നാളെ എന്റെ വീടുവരെയൊന്നു വരാമോ? ബില്ലിൽ വെയ്ക്കാനുള്ള അഡ്രെസ്സ് ഞാൻ വാട്സാപ്പ് ചെയ്തേക്കാം." 

അയാൾ തീരെ അവശനായിരുന്നു, എന്റെ ദേഹം നിർവികാരവും.

അയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചാൽപോലും എനിക്ക് ഭയക്കേണ്ട.

വിജയം എനിക്ക് തന്നെ.

അയാൾ ഇപ്പോൾ  എലിയെപ്പോലെ 

തളർച്ചയുടെ അഴികൾ തീർത്ത കൂട് 

എന്റെ കാറിൽ കയറി  മടങ്ങുന്ന വഴിക്കു തന്നെ അപർണ്ണയെ വിളിച്ചു 

 അടുത്ത ദിവസം തന്നെ കൈവിലങ്ങുകൾ ഉൾപ്പെടെ മദ്യവുമൊക്കെ സംഘടിപ്പിച്ച അവൾ എത്തിക്കൊള്ളാമെന്നു ആവേശത്തോടെ സമ്മതിച്ചു. 

നാളെയാണ് തുടർമത്സരം 

ശേഷം വിഭവസമൃദ്ധമായ സദ്യയും.
***************************
പറഞ്ഞതുപോലെ അടുത്തദിവസം ഉച്ചയ്ക്ക് തന്നെ അയാൾ ഫോൺ ചെയ്തു. കാശു വാങ്ങാൻ ഡ്രൈവറെ അയയ്ക്കാമെന്ന് പറഞ്ഞ് എന്റെ മനസ്സറിയാൻ ഒരു ശ്രമം നടത്തി നോക്കി. 

 കുളികഴിഞ്ഞ് വന്നതേ ഉണ്ടായിരുന്നുള്ളൂ.  ഫോൺ അറ്റൻഡ് ചെയ്തപ്പോൾ  ദേഹത്ത് ചുറ്റിയിരുന്ന ടവ്വൽ ഊരി ദൂരെയെറിഞ്ഞു. 

സംസാരത്തിൽ അറിയാതെ കാമം കലരണം.  നഗ്നമായ ദേഹം കണ്ണാടിയിൽ കണ്ടപ്പോൾ അത്ര ആകർഷകമായി തോന്നിയില്ല. കുറെയൊക്കെ മറഞ്ഞിരിക്കണം എന്നാലേ ഒരു ഇഫക്ട് വരൂ. അയാളോട് കുശലം അന്വേഷിച്ചു കൊണ്ട് തന്നെ  ക്രീം കളർ  നൈലോൺ പാന്റി എടുത്തിട്ടു. അത്   മിനുമിനുത്ത കാലുകളിലൂടെ മുകളിലേയ്ക്ക്  കയറുന്നതിൻറെ വികാരം കൊള്ളിക്കുന്ന ശബ്ദം അയാൾ കേൾക്കുവാനായി ഞാൻ ഫോൺ അരയോട് ചേർത്ത് പിടിച്ചു. ഇലാസ്റ്റിക്ക് വലിച്ചിട്ട് രണ്ടുമൂന്ന് തവണ തബലയിലും മനോഹരമായൊരു ശബ്ദം കേൾപ്പിച്ചു. 

"എന്താ തിരക്കാണോ?" അയാൾ അടക്കത്തിൽ ചോദിക്കുന്നു. അയാളുടെ ശബ്ദത്തിൽ നിന്നും ഞാനെന്തു ചെയ്യുന്നെന്ന് അയാൾ ഊഹിച്ചു കാണുമെന്ന് മനസ്സിലായി.

"ഡ്രസ്സ് ചെയ്യുകയാണ്. കുളിച്ചിട്ട് വന്നപ്പോഴാണ് നിങ്ങളുടെ ഫോൺ വന്നത്," സാധാരണ പോലെ പറഞ്ഞു. 
 
എങ്കിലും ശബ്ദത്തിലെ ഊഷ്മളത അയാൾ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. 

കാലുകൾ അകറ്റി വെച്ച് പാന്റീസ് ഒന്ന് കൂടി മുകളിലേയ്ക്ക് കയറ്റി. പിന്നിൽ അതിന് കട്ടിയുള്ള പരുപരുത്ത ഒരു വള്ളി മാത്രമേയുള്ളൂ. അതിട്ടു നടന്നാൽ ചന്തിയ്ക്കിടയ്ക്ക് നല്ല സുഖമുള്ളൊരു നീറ്റൽ ഉണ്ടാകും. 

 പാന്റീസിന്റെ മുൻവശം വിരിച്ച് ഗുഹ്യഭാഗം അതിനുള്ളിൽ തിരുകി. കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു കുസൃതി തോന്നി. യോനിയുടെ ഇടയിലേക്ക് അത് ഒന്ന് ചുരുകി വെച്ചു, അപ്പോൾ ഗുഹ്യഭാഗം ക്രീം കളറിൽ ശോഭിച്ചു. പാന്റീസ് ഇട്ടിട്ടുണ്ടെന്ന് തോന്നില്ല. ഇലാസ്റ്റിക്കാണെകിലും പാന്റിയുടെ ഇരുവശത്തും കടുംചുവപ്പു നിറത്തിലുള്ള വള്ളികളുണ്ട്. അവയിൽ മനോഹരമായ കെട്ടുകളിട്ടു.

ഈ സമയത്തെല്ലാം അയാൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്യാതിരിക്കുകയാണ്. 

"എന്തിനാ എന്നെ വിളിച്ചത്?" ഞാൻ ചോദിച്ചു.

"പറഞ്ഞല്ലോ, കാശിന്റെ കാര്യം അറേഞ്ച് ചെയ്യാനാണ്."

അയാൾക്ക് വരണമെന്നുണ്ട്. പക്ഷേ ഇന്നലത്തെ ജാള്യത ഉണ്ടാകും. ഞാനിങ്ങോട്ട് വിളിക്കാൻ കൊതിച്ചാണ് അയാൾ ഫോൺ വെയ്ക്കാഞ്ഞത്.

"ഞാൻ പകൽ ഇവിടെ കാണില്ല. ഡ്രൈവറോട് രാത്രി എട്ടു മണി  കഴിഞ്ഞു വരാൻ പറയുമോ?"

എനിക്കറിയാം ഒരു ഡ്രൈവർമാരും ആറ്  മണി  കഴിഞ്ഞാൽ പണിക്ക് നിൽക്കില്ലെന്ന്.

"ഓ അത് നടക്കില്ല. അല്ലെങ്കിൽ ഞാൻ തന്നെ വരണം." അയാൾ പറയുന്നു.

നല്ലൊരു നടനാണ് അയാൾ. ഒട്ടും താത്പര്യമില്ലെന്നേ ആ ശബ്ദത്തിലെ നിസ്സംഗത കേട്ടാൽ തോന്നൂ.  

പക്ഷേ ഇവിടെ എല്ലാം അപർണ്ണയുടെ പ്ലാനിങ്ങ് അനുസരിച്ചു തന്നെ പോകുന്നുണ്ട്.  

"പ്ലീസ്, ഒന്ന് വരാമോ. വരുമ്പോൾ ഇവിടെ നിന്നും ഡിന്നർ കഴിക്കാം, എന്നോടൊപ്പം."

എന്നോടൊപ്പമെന്ന്  മനപ്പൂർവം പറഞ്ഞതാണ്. അപർണ്ണയുള്ള കാര്യം അയാൾ അറിയേണ്ട. സംശയം തോന്നും. 

കൊല്ലാനൊന്നുമല്ല. വെറുതെ ഒന്ന് പേടിപ്പിക്കാൻ മാത്രം. എനിക്ക് തന്ന ടെൻഷന്റെ ഒരു പത്തിരട്ടി തിരിച്ചു കൊടുക്കണം.

'എന്നാൽ പിന്നെ വൈകിട്ട് കാണാം' എന്ന് പറഞ്ഞു അയാൾ ഫോൺ വെച്ചു. 

എട്ടു മണി എങ്ങനെ വൈകുന്നേരമാകും! 

അയാൾക്ക് രാത്രി എന്ന വാക്ക് ഉച്ചരിക്കാൻ ഭയമുണ്ടോ!

വൈകിട്ട് ചായ തിളപ്പിക്കുമ്പോൾ അപർണ്ണയുടെ കാറിന്റെ ഹോൺ കേട്ടു. ഓടിച്ചെന്ന്  അവളെ സ്വീകരിച്ചു. 

രണ്ടു ദിവസത്തെ സ്റ്റേ ഉണ്ടെന്നു തോന്നുന്നു. ഒന്ന് രണ്ടു ബാഗൊക്കെ കയ്യിലുണ്ട്. 

അവളെ കാർ ഒതുക്കിയിടാൻ സഹായിച്ചു. വലിയ വണ്ടി. ഇവൾ ഒരാണായി പിറക്കേണ്ടതായിരുന്നു. 

മറന്നു പോയതുപോലെ കാർ ഒതുക്കിയിട്ട് അവൾ വന്നപ്പോൾ അവളെ ഞെരുക്കി കെട്ടിപ്പിടിച്ചു. എന്തൊരു സുഗന്ധമാണ് ഈ പെണ്ണിന്!

ചായകുടിച്ചു കഴിഞ്ഞപ്പോൾ അവൾ കുളിക്കാനൊരുങ്ങി. ഞാൻ കുളിപ്പിക്കണമെന്ന് അവൾ വാശിപിടിക്കുമെന്ന് എനിക്കറിയാമായിരുന്നു. അവൾ ആ ആവശ്യം പറയുന്നതിന് മുൻപ്  അങ്ങോട്ട് പറഞ്ഞു.
അത് കേട്ടതും അവൾ ചേർത്ത് നിർത്തി ഒരു ഫ്രഞ്ച് കിസ്സ് തന്നു. ഇപ്പോഴും അവളുടെ നാവിന് അവളുടെ വാക്കും ശബ്ദവും പോലെ ഒരു മാധുര്യം.  അവളുടെ ചുണ്ടുകൾ വായിൽനിന്ന് എടുക്കാൻ തോന്നിയില്ല.

കുളിമുറിയിൽ അവൾ ഒരു നാണക്കാരിയുടെ റോൾ അഭിനയിച്ചു. അതവൾക്ക് വലിയ ഇഷ്ടമാണ്. ഞാനവളുടെ ഓരോരോ വസ്ത്രങ്ങൾ മാറ്റി. ഞാനും കുളിക്കേണ്ടി വരും. 

സാരമില്ല. 

നഷ്ടമൊന്നുമില്ല. ഇങ്ങനെയൊരു സാധനത്തെ എവിടെ കിട്ടും!

ദേഹത്തു വെള്ളം വീണപ്പോൾ അവൾ നാണമൊക്കെ വെടിഞ്ഞ് പഴയ അപർണ്ണയായി. തറയിൽ കുത്തിയിരുന്ന് മെല്ലെ മുകളിലേയ്ക്ക് പൊങ്ങി അവൾ എന്നിൽ ഒരു സർപ്പത്തെപ്പോലെ ഇഴഞ്ഞു കയറി. കാലുകൊണ്ട് എന്നെ വരിഞ്ഞുമുറുക്കി. 

ഷവറിൽ നിന്ന് വീഴുന്ന വെള്ളം അവളുടെ ചുണ്ടുകളിലൂടെ താഴേയ്ക്ക് ഒലിക്കുമ്പോൾ ശക്തമായ അവളുടെ ശ്വാസഗതി ഒരു സീൽക്കാരം പോലെ ഉയർന്നു കേട്ടു. അവൾ ഒന്നും കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ല.

"എടീ പൂറീ, കുറച്ചെങ്കിലും അയാൾക്ക് വെച്ചേരെടീ!"

"ഇന്ന് അയാൾക്ക് ഒന്നും കൊടുക്കില്ല. എന്നെ വേണമെങ്കിൽ ഒന്ന് ഉപ്പു നോക്കാൻ കൊടുക്കാം."

 കുളികഴിഞ്ഞ് ദേഹമൊക്കെ ഉണക്കി, മിനുമിനുസമുള്ള ഒരു ടാൽക്കം പൌഡർ ദേഹത്തൊക്കെ തേച്ചു പിടിപ്പിച്ചു അവളുമായി കുറേനേരം കട്ടിലിൽ കിടന്നു.

അവളുടെ തുട  വയറിന്റെ വശങ്ങളിൽ ചുറ്റിപ്പിണഞ്ഞു കിടന്നു. ഞങ്ങളുടെ മുലകൾ ഞെരിഞ്ഞിരുന്നു.  ചുണ്ടുകൾ അവളുടെ വായ്ക്കുള്ളിൽ നിന്നും മാറ്റുന്നതേയില്ല.

ഇടയ്ക്ക് ശ്വാസമെടുക്കാൻ ചുണ്ടുകൾ  ഒന്ന് വിടർത്തിയപ്പോൾ അവൾ പറഞ്ഞു, "ഒത്തിരി കഥകൾ പറയാനുണ്ട്. ഇപ്പോൾ ചുണ്ടും നാക്കും ഒഴിവില്ല." 

വീണ്ടും പഴയതുപോലെ ചുണ്ടുകൾ വായ്ക്കുള്ളിൽ.

 മുലക്കണ്ണുകൾ തടിച്ചു വന്നപ്പോൾ അവൾ അത് അവളുടെ നെഞ്ചിൽ ഉരച്ചു. പിന്നെ ഞങ്ങളുടെ മുലക്കണ്ണുകൾ തമ്മിൽ ചേർത്തുരച്ചു. അവ ശ്വാസം എടുക്കുന്നത് പോലെ മെല്ലെ വികസിക്കുന്നത് കാണാനെന്തൊരു ഭംഗി!  

അവൾ വയറിനു മുകളിലൂടെ താഴേയ്ക്ക് ഇഴഞ്ഞപ്പോൾ  അവളെ ബലമായി പിടിച്ചു മാറ്റി. അല്ലെങ്കിൽ കാര്യങ്ങൾ കൈ വിട്ടു പോകും.

ചെറുതായി ഞങ്ങൾ രണ്ടും ഒന്ന് മയങ്ങി. 

 ഏഴുമണിക്ക് അലാറം സെറ്റ് ചെയ്തിരുന്നു. ഉണർന്നപ്പോൾ ചുറ്റും ഇരുൾ പരന്നിരുന്നു. ഞാനെഴുനേറ്റ് ലൈറ്റിട്ടു. 

അവൾ എഴുന്നേറ്റ് അവളുടെ ബാഗുകൾ തുറന്നു. 

ആദ്യമായി ഒരു ജോഡി കൈവിലങ്ങുകൾ, മിന്നിത്തിളങ്ങുന്നവ. 

പിന്നെ കുറെ കറുത്ത ലെതർ ബെൽറ്റുകൾ. 

ഒരു ചാട്ടയും!

അവളതെടുത്ത് വായുവിൽ വീശി പൊട്ടിച്ചപ്പോൾ ഞടുങ്ങി. 

"ഇല്ല. ഇത് പ്രയോഗിക്കേണ്ട. കാണിക്കാം."

 ഇരുവരും ചേർന്ന് മുറി നന്നായൊരുക്കി. സുഗന്ധദ്രവ്യങ്ങൾ യഥേഷ്ടം അവിടെയെങ്ങും ചീറ്റി. അതിന് ഏതോ വന്യമൃഗത്തിന്റെ ചൂര് തോന്നിച്ചു. യുടെ സെലക്ഷനാണ്.

കൃത്യം എട്ടു മണിക്ക് തന്നെ അയാളെത്തി. അയാളെ സ്വീകരിക്കാൻ പോകുന്നതിനു മുൻപ് സാറാ നഗ്നയായി കട്ടിലിൽ കയറിക്കിടന്നു. 

ഞാൻ എന്റെ പ്രിയതമയെ കൈവിലങ്ങുകൾ അണിയിച്ചു. 

ആ കൈവിലങ്ങുകൾ പിന്നെ കട്ടിലിൽ ബന്ധിപ്പിച്ചു. അവളുടെ മുടി വിശാലമായി വിടർത്തിയിട്ടു . മുറിയിൽ അരണ്ടവെളിച്ചം മാത്രം. 

ഞാൻ പാന്റീസും ബ്രായും എടുത്തണിഞ്ഞു. ഏറ്റവും കട്ടിയുള്ള, ദേഹമാകെ മറയുന്ന, കട്ടികൂടിയ ഒരു ഹൌസ് കോട്ട്  അതിനുമുകളിൽ അണിഞ്ഞു. വള്ളികളൊക്കെ നന്നായി കൊരുത്ത് വശങ്ങളിൽ കെട്ടി. 

ആര് കണ്ടാലും ഒന്നും സംശയിക്കില്ല.

 മുറിയുടെ കതക് ചാരി ഞാൻ അയാളെ സ്വീകരിക്കാനായി താഴേയ്ക്ക് പോയി.
************************************************************

ഞാൻ താഴെയിറങ്ങി ചെന്ന് അയാളെ സ്വീകരിച്ചു. കാശിൻറെ കാര്യമൊന്നും ഇപ്പോൾ പറയേണ്ട എന്ന് കരുതിയെങ്കിലും "ഡിന്നർ കഴിക്കാൻ നിൽക്കുന്നില്ല, ഉടനേ  പോകണമെന്ന് അയാൾ പറഞ്ഞപ്പോൾ "വരൂ കാശു തരാം, ആ ഷെൽഫ് വെച്ചിരിക്കുന്നതും കണ്ടിട്ട് പോകൂ" എന്ന് ഞാൻ പറഞ്ഞു. അപ്പോൾ അയാൾ എന്നോടൊപ്പം മുകളിലത്തെ മുറിയിലെ ബെഡ്റൂമിലേക്ക് വന്നു.  ലിവിങ് റൂമിൽ വെയ്ക്കാനുള്ള ഷെൽഫ്  ആ ബെഡ്‌റൂമിലേയ്‌ക്ക് മാറ്റിയിരുന്നു. 
 അയാളിൽ  നിന്നും അല്പം വിട്ടു ദേഹത്ത് തൊടാതെ നടന്നു. എൻറെ വേഷവും ആരിലും ഒരു സംശയവും ഉണ്ടാക്കാത്ത രീതിയിൽ അനാകർഷകം ആയിരുന്നല്ലോ. 

ബെഡ്‌റൂമിൽ ഞങ്ങൾ എത്തുന്നതുവരെ അപർണ്ണ നിശ്ശബ്ദയായിരുന്നു. ഞങ്ങൾ അകത്തു കടന്നതും അവൾ ഉച്ചത്തിൽ തേങ്ങുവാനും കിതയ്ക്കുവാനും തുടങ്ങി. അയാൾ ആദ്യം ഒന്ന് ഞെട്ടി. അതിസുന്ദരിയായ ഒരു സ്ത്രീ നൂൽവസ്ത്രമില്ലാതെ ബന്ധിതയായി കട്ടിലിൽ കിടക്കുന്നു. മുറിക്ക് ഒരു കാടിൻറെ വന്യവും വശ്യവുമായ ഗന്ധം.    
അയാൾ തിരിഞ്ഞ് എന്റെ നേരെ നോക്കി.

"എൻറെ കൂട്ടുകാരി. അപർണ്ണ. വസ്ത്രം ഉടുക്കില്ല. പൂട്ടിയിട്ടില്ലെങ്കിൽ എവിടെയെങ്കിലും ഇങ്ങനെ തന്നെ ഇറങ്ങിപ്പോയ്ക്കളയും"

അയാൾ അതിലുപരി എന്തോ കൂടി മണത്തു. 

"ഞാൻ കൈവിലങ്ങിൻറെ കീ താഴെ വെച്ച് മറന്നു. എടുത്തിട്ട് വരാം. അത് വരെ ഇവിടെ നിൽക്കാമോ? പേടിയുണ്ടോ? ഇല്ല അവൾ ഉപദ്രവിക്കില്ല. ഇതാ ഇത് കയ്യിൽ വെച്ചുകൊള്ളൂ." ഞാൻ ചാട്ടയെടുത്ത് അയാളുടെ കയ്യിൽ കൊടുത്തു. 

അയാളാകെ മാനസിക പിരിമുറുക്കത്തിലായി. അവിടെ എന്തോ നടക്കാൻ പോകുന്നു എന്ന് അയാൾക്ക് തിരിഞ്ഞു. അതെന്താണെന്നറിയാൻ ആകാംഷയുണ്ട്. പക്ഷേ അതിൻറെ ഭാഗമാകാൻ അയാൾക്ക് തത്കാലം താത്പര്യം ഇല്ല. 

ഞാൻ താക്കോലെടുക്കാൻ താഴേയ്ക്ക് പോയി.  

മടങ്ങി വന്നപ്പോൾ എൻറെ  വേഷം വേറെയായിരുന്നു. അപർണ്ണയ്ക്ക് കൊതി തോന്നിയിട്ടുള്ള വേഷം.  ടൈറ്റ് ഹോട്ട് ഷോർട്സും കട്ടികുറഞ്ഞ ഷമ്മിയും മാത്രം.

 അകത്തു കയറിയതും  വാതിൽ കുറ്റിയിട്ടു. ഇല്ലെങ്കിൽ അവൾ ഇറങ്ങി ഓടുമെന്നു പറഞ്ഞു. 

 അയാളുടെ കയ്യിൽ നിന്നും ചാട്ട വാങ്ങിയിട്ട് താക്കോൽ അയാളുടെ കയ്യിൽ കൊടുത്തു. 

 ചാട്ട  ഒന്നു വീശി പൊട്ടുന്ന ശബ്ദമുണ്ടാക്കിയിട്ട് അയാളോട് അവളുടെ കൈവിലങ്ങുകൾ അഴിക്കാൻ പറഞ്ഞു. 

അയാൾ അനുസരിച്ചു.

ഒറ്റക്കുതിപ്പിന് അപർണ്ണ എൻറെ  നേരെ ചീറി വന്നു. എൻറെ കയ്യിലെ ചാട്ട അവൾ സ്വന്തമാക്കി. പലതവണ അത് വീശി വലിയ പൊട്ടുന്ന ശബ്ദം ഉണ്ടാക്കിക്കൊണ്ടു അയാളോട് കട്ടിലിൽ കയറിക്കിടക്കാൻ  പറഞ്ഞു. ഭയം കൊണ്ടോ മറ്റെന്തോ കൊതിച്ചോ അയാൾ അതുപോലെ ചെയ്തു. അപർണ്ണ എന്നോട് അയാളെ പൂട്ടിയിടാൻ പറഞ്ഞു. 

ഞാൻ ഭയം അഭിനയിച്ച് അതുപോലെ ചെയ്തു,

അത് കഴിഞ്ഞു ഞങ്ങൾ രണ്ടും കെട്ടിപ്പിടിച്ചു,  പിന്നെ കൈകൊട്ടി ചിരിച്ചു. അയാൾ വൈമനസ്യത്തോടെ ഒന്ന് പുഞ്ചിരിച്ചു.

അപർണ്ണ എന്നെ വീണ്ടും കെട്ടിപ്പിടിച്ചു. എന്റെ വസ്ത്രങ്ങൾ അവൾ മുട്ടുകുത്തിയിരുന്നു കടിച്ചഴിച്ചു. അവളുടെ ശ്വാസം എന്റെ തുടകളിൽ തട്ടിയപ്പോൾ  രോമാഞ്ചം കൊണ്ടു. 

എൻറെ ആദ്യത്തെയും അവസാനത്തെയും രതിദേവത. അപർണ്ണ. എനിക്കായി സ്വയം ലെസ്ബിയൻ ജീവിതം തെരഞ്ഞെടുത്തവൾ. ഇന്നും അവിവാഹിതയായി കഴിയുന്നു. 

എന്റെ ഭർത്താവിന് ലോകത്ത് ഇവളോട് മാത്രമേ അസൂയ ഉള്ളൂ. അതിനേ ഞാൻ അവസരം കൊടുത്തിട്ടുള്ളു. 

എന്തൊക്കെ പറഞ്ഞാലും അവർ തമ്മിൽ ബന്ധപ്പെടുന്നതിന് ഞാൻ എതിരായിരുന്നു എന്നും. അസൂയ ഇരട്ടിയാകും. രണ്ടും എനിക്ക് വേണ്ടപ്പെട്ടവർ. 

അപർണ്ണയും  ഞാനുമായി അയാൾക്ക് ചുറ്റും രതിനൃത്തമാടി. അയാൾ കിടന്നു ഞെളിയാനും പിരിയാനും തുടങ്ങി. നായയെപ്പോലെ മോങ്ങുന്നുമുണ്ട്. എനിക്ക് ചിരി വന്നു. ഇന്നലെ കൂട്ടിൽ നിന്നും ഞാൻ രക്ഷപ്പെടുത്തിയ എലിയെ ഓർത്തു പോയി. 

കുറെ നേരം കഴിഞ്ഞപ്പോൾ അയാളുടെ ചലനങ്ങൾ നിലച്ചു. ഞങ്ങൾക്കും കുറെ തൃപ്തിയായി. ദേഹത്തിൻറെ ചൂടൊക്കെ അടങ്ങി.

ഞങ്ങൾ പരസ്പരം നോക്കി. പിന്നെ കട്ടിലിൻറെ ഇരുവശത്തുകൂടിയും അയാളുടെ അടുത്തെത്തി.

ചുമ്മാതല്ല അയാളുടെ ചലനങ്ങൾ നിലച്ചത്. എൻറെ  പുതിയ ബെഡ്ഷീറ്റിൽ അയാളുടെ പാൽക്കടൽ പരന്നൊഴുകിയിരിക്കുന്നു.

 മയക്കത്തിലേക്ക് വീഴാൻ തുടങ്ങിയ അയാളെ അപർണ്ണ ഉണർത്തി. അയാളുടെ ഇരുവശവും കിടന്ന ഞങ്ങൾ അയാളുടെ ദേഹം ഒരു തടസ്സമെന്ന്  കൂട്ടാതെ തമ്മിൽ രതിസുഖം അനുഭവിപ്പിക്കാൻ ശ്രമിച്ചു തുടങ്ങി. 

ഇപ്പോൾ  അയാളുടെ മാനസിക പിരിമുറുക്കം വർധിച്ചു. അയാളുടെ  ശരീരവും മനസ്സുമായി ഒരു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു. മനസ്സിന് കൊതിയുണ്ട്. ശരീരം വഴങ്ങുന്നില്ല. 
കാമം മൂത്ത ഒരു ഭിന്നലിംഗക്കാരിയെ പോലെ അയാൾ കിടന്നു പിടഞ്ഞു.

 അപർണ്ണയുടെ വിരലുകൾ സീൽക്കാരങ്ങളുടെ താളത്തിൽ  എൻറെ  ദേഹത്ത് കുളിരലകൾ സൃഷ്ടിക്കുന്നു. ഞാൻ അവളുടെ ദേഹത്തേയ്ക്ക് അയാൾക്ക്‌ മുകളിലൂടെ എത്താൻ  ശ്രമിക്കുന്നു. 
ഇടയ്ക്കിടയ്ക്ക് അപർണ്ണയുടെയും എന്റേയും വിരലുകൾ പരസ്പരം ഞങ്ങൾ വായുടെ ഉള്ളിലേയ്ക്ക് എത്തിക്കുന്നു. ചിലപ്പോഴൊക്കെ അയാളുടെ ചുണ്ടിലും അതിൻറെ നനവ് ചേർക്കാനും മറക്കുന്നില്ല.
കുറെ നേരം അങ്ങനെ കഴിഞ്ഞപ്പോൾ  അയാൾക്കും ഉദ്ധാരണം വന്നു. ഞങ്ങൾ ഞങ്ങളുടെ രതികേളികൾ തുടർന്നു. അയാളെ ശ്രദ്ധിക്കാൻ പോയില്ല. അയാൾക്ക് വീണ്ടും സ്ഖലിച്ചു.

അത്  കഴിഞ്ഞതും അയാൾ വീട്ടിൽ പോകണമെന്ന് കെഞ്ചി പറഞ്ഞു.
"ഞങ്ങൾ തുടങ്ങിയതേയുള്ളൂ. അങ്ങനെ പോയാൽ എങ്ങിനാ! അത്താഴം കഴിക്കേണ്ടേ?" എന്ന് പറഞ്ഞുകൊണ്ട് അപർണ്ണ അവളുടെ വലിയ മുലകൾ ഒരു പിഞ്ചു കുഞ്ഞിനെ ചോറ് തീറ്റിക്കുന്നതുപോലെ അയാളുടെ മുഖത്തിട്ട് ഉരയ്ക്കാൻ തുടങ്ങി. 
ഞാൻ അയാളുടെ മുലക്കണ്ണുകൾ ഞെരടി ഉണർത്തി. അപർണ്ണയ്ക്ക് കുറച്ചു അസൂയ തോന്നിയെങ്കിലും ഞാൻ അയാളുടെ മുലക്കണ്ണ് എന്റെ വായ്ക്കുള്ളിലാക്കി പാലു കുടിക്കുന്നത് പോലെ നാക്ക് കൊണ്ട് ഉഴിയുവാൻ തുടങ്ങി. 
അയാൾക്കാകട്ടെ കണ്ണിൽ നിന്നും വെള്ളം വന്നു തുടങ്ങി. ഇങ്ങനെ ഒരു മാനസിക പിരിമുറുക്കം അയാൾ അനുഭവിച്ചിട്ടുണ്ടാകില്ല. ഞങ്ങൾക്ക് ഇതാദ്യമല്ല. ബാംഗ്ലൂരിൽ വെച്ച് പ്രിൻസിപ്പലച്ചനെ ആയിരുന്നു ഞങ്ങൾ ആദ്യമായി പീഡിപ്പിച്ചത്. ഞങ്ങൾക്ക് രണ്ടിനും ഫുൾ അറ്റെൻഡൻസും  പ്രോജക്ട് മാർക്കും കിട്ടാൻ മാത്രമായിരുന്നു അത് ചെയ്തത്. പൂർണ്ണ വിജയമായിരുന്നു.

ഇനി അധികം നേരം ഇയാൾക്ക് കൊടുക്കേണ്ടെന്ന് എനിക്ക് തോന്നി. ഇയാളെ വിട്ടിട്ട് വേണം അപർണ്ണയുടെ കരവലയത്തിൽ ഒതുങ്ങാൻ. അവൾക്കായി എന്റെ ദേഹം തീറെഴുതിക്കൊടുക്കാൻ. ഞാൻ പറഞ്ഞപ്പോൾ അപർണ്ണ കേട്ടു. അയാളെ പോകാൻ അനുവദിച്ചു. ഞങ്ങൾ രണ്ടും കൂടി അയാളുടെ കൈകളിലെ വിലങ്ങഴിച്ചു. 

"പോകുന്നതിന് മുൻപ് ഒരു നിമിഷം" 

അപർണ്ണ ഒരു ലാപ്ടോപ്പ് എടുത്തുകൊണ്ടു വന്നു.
മൂന്ന് ക്യാമറകൾ ഒപ്പിയെടുത്ത ദൃശ്യങ്ങൾ അതിൻറെ  സ്‌ക്രീനിൽ തെളിഞ്ഞു.
"ഇത് എഡിറ്റ് ചെയ്ത് ഞങ്ങളുടെ മുഖം തിരിച്ചറിയുന്ന രംഗങ്ങൾ മാറ്റും. ഇത് ആരെയും കാണിക്കില്ല. ഞങ്ങൾ അത്ര ചീത്ത മനുഷ്യരൊന്നുമല്ല. പക്ഷേ ഒരടിമയെ കൊതിക്കാത്ത മനുഷ്യരുണ്ടോ! ഞങ്ങൾ എന്ന് വിളിച്ചാലും നിങ്ങൾ വരണം. അടുത്ത വർഷം വീണ്ടും ഞങ്ങൾ വിളിക്കും. എല്ലാർക്കും ആഘോഷിക്കാം. പേടിക്കേണ്ട. പീഡനമൊന്നും  ഉണ്ടാവില്ല.  പക്ഷേ വരാതിരുന്നാൽ ..."

അവൾ ലാപ്ടോപ്പ് ചൂണ്ടിക്കാണിച്ചു. 
ഒരു വിധത്തിൽ ഹൃദയസ്തംഭനമൊന്നും ഉണ്ടാകാതെ അയാളെ ഇറക്കി വിട്ടു.
അയാൾ വീട്ടിൽ നിന്നിറങ്ങും മുൻപേ അപർണ്ണ ഓടിച്ചെന്ന് അയാൾക്ക് ഹാപ്പി ന്യൂ ഇയർ പറഞ്ഞു.
 "നാളെക്കഴിഞ്ഞാൽ അടുത്ത വർഷമായി. ഞങ്ങൾ വിളിക്കും കേട്ടോ"
അതും പറഞ്ഞു ഞങ്ങൾ പൊട്ടിച്ചിരിക്കുന്നത് അയാൾ കേട്ടോ ആവോ!
അയാളുടെ കാർ ദൂരെ മറയുന്നത് നോക്കി നിന്ന ശേഷം ഞങ്ങൾ ഗേറ്റുമടച്ച് വീടിനുള്ളിലേക്ക് മടങ്ങി 
 
ഭൂമിയിലുമുണ്ട് സ്വർഗ്ഗം.
 
അതിന് ഇവൾ അടുത്ത് വേണമെന്നേയുള്ളൂ.

                  (The End)

 

Monday, May 17, 2021

പിച്ചവെയ്ക്കാൻ തുടങ്ങുന്നവർക്കായി

(ശ്രീകുമാർ എഴുത്താണി 9995866840)

**************************

നമ്മൾ ചെയ്യുന്ന പല കാര്യങ്ങളാലും കമ്പ്യൂട്ടറിന് അതിലും നന്നായി ചെയ്യാൻ കഴിയും. ഭാഷ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ മാത്രം അത്ര പോരാ. അത് കൊണ്ട് എഴുത്തുകാർക്ക് കുറെ കാലം കൂടി കഞ്ഞി കുടിക്കാനുള്ള വക അക്ഷരങ്ങളിൽ ഉണ്ട്.

ചില പ്രധാനപ്പെട്ട കാര്യങ്ങൾ അനുഭവത്തിൽ നിന്നും പറയാം.

1 ചില പ്രത്യേക സാഹചര്യങ്ങളിലേ എഴുതാൻ കഴിയൂ എന്നത് വെറും തോന്നലാണ്. എല്ലാ സാഹചര്യങ്ങളിലും എഴുതി ശീലിക്കുക. മൂഡ് എന്നൊക്കെ പറയുന്നത് വെറുതേ എന്നാണ് ഇനി അനുഭവം 

2 എഴുത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഉപദേശം ഇതാണ്. നിങ്ങളുടെ മനസ്സിലുള്ള ഗുഡ് ഐഡിയ ഇപ്പോൾ എഴുതുക. ബെറ്റർ ഐഡിയ വരുമ്പോൾ അതും എഴുതാം. ബെറ്റർ ഐഡിയയും കാത്തിരിക്കരുത്.

3 ഇംഗ്ലീഷ് ടച്ച് ടൈപ്പിംഗ് (കീ ബോർഡിൽ നോക്കാതെ) പഠിക്കുക. വീട്ടിലിരുന്നു തന്നെ അത് പഠിക്കാനുള്ള വഴികൾ നെറ്റിൽ ധാരാളം ഉണ്ട്. ഗെയിംസ് പോലുമുണ്ട്. ഞാൻ അങ്ങിനെയാണ് പഠിച്ചത്. 

4 പേന കൊണ്ടേ എഴുതൂ, ചായ കുടിച്ചിട്ടേ എഴുതൂ, നാലാമത്തെ ചൊവ്വാഴ്ച എഴുതില്ല തുടങ്ങിയ ശീലങ്ങൾ നിങ്ങളുടെ മനസ്സിനോടുള്ള വിധേയത്വം കാണിക്കുന്നു. അതൊന്നും വേണ്ട.

5 മലയാളം എഴുതാൻ യൂണികോഡ് (ഗൂഗിൾ ഒക്കെ ഇത് തന്നെ) ഉപയോഗിക്കുക. RTF (Rich Text Format) എന്നും ഇതിനു പേരുണ്ട്.  

6. സൗജന്യമായി കിട്ടുന്ന സോഷ്യൽ മീഡിയയും ബ്ലോഗുമൊക്കെ ധാരാളമായി ഉപയോഗിക്കുക. Website കൾ വരെ സൗജന്യമായി കിട്ടും. പലരീതിയിൽ രണ്ടര ലക്ഷം ഹിറ്റുകൾ നേടുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. നിങ്ങൾക്കും ആകാം 

7 പലതും നോക്കിയതിൽ എനിക്ക് മലയാള രചനയ്ക്ക് രണ്ടു വഴികളാണ് ഏറ്റവും സൗകര്യം എന്ന് തോന്നിയത്.ഒന്ന് ഇന്റർനെറ്റിൽ ഗൂഗിൾ ഫ്രീയായി തരുന്ന blogspot എന്ന ബ്ലോഗ്. ഇത് ജിമെയിലിൽ മുകളിൽ വലത് വശത്തായി കാണുന്ന ഒൻപത് കുത്തുകളിൽ cursor വെച്ച് താഴേയ്ക്ക് നീക്കിയാൽ രണ്ടാമത്തെ പാരഗ്രാഫ് ആയി കൊടുത്തിരിക്കുന്ന കാവി പശ്ചാത്തലത്തിൽ വെളുത്ത നിറത്തിലുള്ള ഒരു ഐക്കണിൽ ക്ലിക്ക് ചെയ്താൽ മൂന്നു മിനിറ്റിനകം നിർമ്മിക്കാവുന്നതാണ്. നിങ്ങൾക്ക് എന്തും ഇവിടെ എഴുതി ഓട്ടോമാറ്റിക്ക് ആയി സേവ് ചെയ്യാം. തോന്നുന്നെങ്കിൽ മാത്രം പബ്ലിഷ് ചെയ്താൽ മതി. Task ബാറിൽ കാണുന്ന മൂന്നു കുത്തുകളിൽ cursor മുട്ടിച്ചു അതിന് താഴെവരുന്ന ഗ്ലോബിന്റെ ചിത്രത്തിൽ വീണ്ടും cursor വെച്ചാൽ നല്ല അടിപൊളി മലയാളം കിട്ടും. ഗ്രേ കളറിൽ കാണുന്ന മ എന്ന അക്ഷരം കഴ്സർ അമർത്തി കറുപ്പക്കാൻ മറക്കണ്ട. AI (artificial intelligence) ആണ് സാങ്കേതികവിദ്യ. ഇതിൽ കിട്ടാത്ത അക്ഷരങ്ങൾ ഒന്നുമില്ല. ഇതാണ് ഞാൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. എവിടെയും കട്ട് ആൻഡ് പേസ്റ്റ് ചെയ്യാം. മൊബൈലിലെ ബ്ലോഗ്സ്പോട്ട് ഗുണമില്ല

8 മൊബൈൽ ഫോണിലും ഗൂഗിൾകീബോരർഡ് ഫ്രീയായി പ്ലെയ്സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം. ടൈപ്പ് ചെയ്യമ്പോൾ സ്പേസ് ബാർ അമർത്തി വെച്ചാൽ മലയാളം, ഇംഗ്ലീഷ്, handwriting എന്നിങ്ങനെയൊക്കെ ഒരു ലിസ്റ്റ് കാണിക്കും. എങ്ങിനെയും handwriting തിരഞ്ഞെടുക്കുക. നിങ്ങൾ വിരൽ കൊണ്ട് എഴുതുന്നതെന്തും ഏതു ഭാഷയിലും സ്‌ക്രീനിൽ വരും. Typewriting ഭാഗത്തിന് മുകളിൽ വലതു വശത്തായി കാണുന്നതിൽ താഴെ കാണുന്ന മൈക്ക് അമർത്തിയാൽ FB യിലും മെസ്സഞ്ചറിലുംവാട്സാപ്പിലും നിങ്ങൾക്ക് സ്പീച്ച് to ടെക്സ്റ്റ് ഉപയോഗിക്കാം. നിങ്ങൾ എങ്ങിനെ പറഞ്ഞാലും 98 % ശതമാനം കൃത്യതയോടെ സ്‌ക്രീനിൽ തെളിയും. Handwriting ടൂൾ ഇതിനോടൊപ്പം തന്നെ ഉപയോഗിച്ച് 2 % ശതമാനം വരുന്ന തെറ്റുകൾ അപ്പോൾ തന്നെ തിരുത്താം. ഇരുന്നു തളരുമ്പോൾ കിടന്നു കൊണ്ട് എഴുതേണ്ടി വന്നാൽ ഞാൻ ഇതാണ് ഉപയോഗിക്കുന്നത്.

9 ഓൾഡ് അഞ്ജലി എന്നൊരു ഫോണ്ടിൽ പഴയ ലിപി മനോഹരമായി  കിട്ടും. 

10 മൊബൈലിൽ പേജുകളുടെ ഫോട്ടോ എടുക്കുമ്പോൾ അതിലെ അക്ഷരങ്ങൾ മാത്രം പെറുക്കിയെടുക്കാനുള്ള സൗകര്യവും മിക്ക ഫോണുകളിലും ഉണ്ട്

11. എഴുത്തിനു ആധുനികരീതികൾ ഉപയോഗിക്കുന്ന ആരെയും നിരുത്സാഹപ്പെടുത്തരുത്. നിങ്ങൾ അങ്ങിനെ ചെയ്യുന്നതിന്റെ കാരണം അവരോടുള്ള അസൂയ മാത്രമാണെന്ന് തിരിച്ചറിയുക.

12 ഒരു ഖണ്ഡികയോ അതിൽ കൂടുതലോ എഴുതിയാൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിച്ച് വായിക്കുക. AI എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാത്രമല്ല അതിരുകടന്ന ഇന്റലിജൻസ് കൂടിയാണ്. വേണ്ടാത്തതൊക്കെ മെഷീൻ മനോധർമത്തോടെ എഴുതിക്കളയും. SIX എന്ന് നമ്മൾ എഴുതിയാൽ സെക്സ് എന്നായിരിക്കും കാണിക്കുക.


Wednesday, April 21, 2021

 

Don't go alone to the streets

********************************

(by Sreekumar K)


Maybe we are dead

Dead and gone

Buried, inherited

Cremated at night

Ashes floating on water

Certified to be deleted

From Twitter, Instagram, FB


No way we can go to the neighbour and ask

Am I dead or what?

No way to get someone to pinch us

Am I dreaming or what?


Transparent crowds in the streets

Have eaten the rest of my family

Now they eat our plants and the compound wall

The Big Banyan tree in the city centre is gone

The corporation had sold it as firewood

The man who bought it is in tears

To see his money vanish like that


The river is dry, no fish, no boats

The corporation was planning to dam it

The company which bribed the Mayor

To get the contract

Couldn't  move the court

So, they murdered the Mayor

On a smoggy morning

When he went for a walk

With his German wife

And his Austrian dog

They cooked his wife

Made dog biriyani


There hasn't been a sun

Let alone a sunset or a sunrise

For twelve hours regularly

The clouds turn a sickly white

We call it day, the other is night


Factories had been closed down

Long before they were burned down

Their owners were murdered

In pale daylight

Their homes and banks,

Looted by the work force

This is really the good news

The bad news is about ventilators

About children, women and the aged

Who are not at home, at home

Parents only miss their hobbies at the office

So, they read newspapers instead

They had their long nose vaccinated

It is the nose the crowds go for, they say


There is an invisible crowd out there

And we don’t know if we are dead

There is an invisible crowd out there

And we don’t know which way to run


There is an invisible crowd everywhere

Tuesday, April 6, 2021

കഴിഞ്ഞ മാസം മൂല്യശ്രുതിയിൽ ധാരളം വായിക്കാനുണ്ട്.



കഴിഞ്ഞ മാസം മൂല്യശ്രുതിയിൽ ധാരളം വായിക്കാനുണ്ട്. 
മൂന്നു കഥകളുണ്ട് മൂന്നും വ്യത്യസ്തം. 
ബാബുരാജ് കളമ്പൂരിന്റെ കഥ പത്രവാർത്തയിൽ നിന്നും ഉയർന്നു നിൽക്കുന്നില്ല. പോരെങ്കിൽ യാതൊരു ആർദ്രതയുമില്ലാതെ സാധാരണ മലയാള കഥകളുടെ രീതിയിൽ കണ്ണിൽ കുത്തിക്കേറും വിധം എഴുതിയിരിക്കുന്നു. ഇത് മലയാളത്തിൽ പരക്കെ അംഗീകരിക്കപ്പെട്ട ഒരു ശൈലിയാണ് ഇപ്പോൾ. Subtle ആയി കഥപറയുവാൻ നല്ല പാടവം വേണം. ഭാഷയിലെ നേരിയ ചലനങ്ങൾ കൊണ്ട് ധാരാളം ധ്വനിയും പ്രതിധ്വനിയുമൊക്കെ ഉണ്ടാക്കാൻ കഥാകൃത്തിന് കഴിയണം. 
പക്ഷേ ഒരു നല്ല പ്ലോട്ട് ഉണ്ടാക്കിയെടുക്കാമെങ്കിൽ ആർദ്രത ഒഴിവാക്കി കഥയെഴുതുവാൻ താരതമ്യേന എളുപ്പമാണ്. ഒരു വിഭാഗം വായനക്കാർക്ക് അത് രുചിച്ചില്ല എന്ന് വരും. ആശാന്റെ കരുണയിലെ പ്രസിദ്ധമായ ശ്മശാന വർണ്ണനയെക്കുറിച്ചു വൈലോപ്പിള്ളിക്കും വുതെറിങ് ഹൈറ്റ്സിനെ (Wuthering Heights)കുറിച്ച് എം കൃഷ്‌ണൻനായരും ഇങ്ങനെ ഒരു ദോഷം പറഞ്ഞിരുന്നതായി ഓർക്കുന്നു. മലയാള സാഹിത്യം എല്ലാക്കാലത്തും ആർദ്രതയിൽ നിന്നും പൊതുവെ അകന്നാണ് നിന്നിരുന്നത് എന്ന് പ്രൊഫസർ രാജകൃഷ്ണൻ ഒരിക്കൽ പ്രസംഗിച്ച് കേട്ടിട്ടുണ്ട്. ഇപ്പോൾ പോരെങ്കിൽ ജെല്ലിക്കെട്ട് തുടങ്ങിയ പൂരക്കളി ചലച്ചിത്രങ്ങളിലൂടെ മിക്കവാറും എല്ലാ മലയാളികളുടെയും സംവേദനക്ഷമതയിൽ മാറ്റം വന്നതായി കരുതാം. Noise has become voice now.
 
ജോസഫിന്റെ ഗ്വാണ്ടനാമോയിൽ നിന്നൊരു കർഷകപുത്രി എന്ന കഥ ദേശീയ മതിലുകളുടെ ഞെരുക്കത്തിൽ നിന്നും  മാനവികതയും കടന്ന് ജൈവലോകത്തെ ആകെ വാരിപ്പുണരുന്നു.  മാജിക്കൽ റിയലിസം എന്നതിനേക്കാൾ ഫേബിൾ എന്ന വിഭാഗത്തിലാണ് ഈ കഥ വരുന്നത്. മനുഷ്യനിലെ മൃഗത്തെ ഉണർത്തുന്ന ചെന്നായ ആ മാനുഷികത മൃഗീയത  എന്നീ വാക്കുകളെ പുനർനിർവചനം ചെയ്തിരിക്കുന്നു. കഥയുടെ തലക്കെട്ട് വളരെ പ്രധനമാണ്. പ്രണയത്തിന്റെയും വിമോചനത്തിന്റെയും ഗാഥയായി മാറിയ ഒരു സ്പാനിഷ് ഗാനത്തിലെ പല്ലവിയാണിത് എന്ന് ഗൂഗിൾ കാട്ടിത്തന്നു. രാഷ്ട്രീയത്തിൽ നിന്നും മതത്തിൽ നിന്നുമൊക്കെ ആട്ടിയിറക്കപ്പെട്ട മാനുഷിക മൂല്യങ്ങൾ ഇന്ന് ഇതുപോലെ പാട്ടിലും കലയിലും സാഹിത്യത്തിലും മാത്രമേ ബാക്കിയുള്ളു എന്നതാണ് ഈ പാട്ടിലൂടെ കഥാകൃത്ത് ഒരുക്കുന്ന പശ്ചാത്തലം നമ്മെ ബോധ്യപ്പെടുത്തുന്നത്. 
കഥയിൽ ധാരാളം പ്രഭാഷണസമാനമായ സംഭാഷണങ്ങൾ ഉണ്ട്. കൂടുതലും മൃഗജിഹ്വയിൽ നിന്നും വരുന്നത്. അവയൊന്നുമല്ല കഥയുടെ മർമ്മം. മൃഗവും മനുഷ്യനും തമ്മിലുള്ള ഇടപെടലിലൂടെ ഇരുവർക്കും സംഭവിക്കുന്ന ഉദാത്തവൽക്കരണമാണ് അതിലൊക്കെ പ്രധാനം. ഓ ഹെൻറിയുടെ മിറക്കിൾ അറ്റ് ലാവാ കാന്യൻ (Miracle at Lava Canyon) എന്ന കഥയിലെ ഡാനിനും ബോഡീഷ്യക്കും സംഭവിക്കുന്നതുപോലെ ഇരുവരും ആത്മാക്കളെ പരസ്പരം കൈമാറ്റം ചെയ്തുവോ എന്ന് തോന്നാം. സ്നേഹനിലാവ് പരന്നൊഴുകുന്ന കഥാഗതി നമ്മെ താരാട്ടുപാടി ഉറക്കുകയല്ല ഉണർത്തുപാട്ട് പാടി കണ്ണ് തുറപ്പിക്കുകയാണ് ചെയ്യുന്നത് 

മലയാളത്തിൽ പ്രസിദ്ധീകൃതമാകുന്നതിനു മുൻപേ തന്നെ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യപ്പെടുകയും നല്ല പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത കഥയാണ് മിനി ആന്റണി എഴുതിയ ആകാശത്തിലെ കൃഷിത്തോട്ടം. ബാബുരാജ് കളമ്പൂർ ദേശീയത എന്ന ഇടുങ്ങിയ ചിന്തയെക്കുറിച്ചും ജോസഫ് ഏബ്രഹാം മാനവികത എന്ന ബോണസായി തോട്ടത്തെക്കുറിച്ചും പറയുമ്പോൾ മിനി മനുഷ്യാവസ്ഥയുടെ നേർചിത്രം കാട്ടിത്തരുന്നു. മലയാളത്തിൽ മുൻനിര എഴുത്തുകാർ പോലും അപൂർവ്വമായി പ്രകടിപ്പിക്കാറുള്ള അസാമാന്യമായ കയ്യൊതുക്കമാണ് മിനിയുടെ കഥകളുടെ മുഖമുദ്ര. മൂന്നു തലമുറയിൽ പെടുന്ന മൂന്നു കഥാപാത്രങ്ങൾ. അതിൽ വൃദ്ധനും കൊച്ചുകുട്ടിയും ഒരേ ലോകത്താണ്. വാർദ്ധക്യത്തെ രണ്ടാം ബാല്യം എന്ന് പറയാം. ഇവരുടെ നടുക്ക് പെട്ടുപോകുന്ന അപ്പുവിന്റെ അമ്മ സാധാരണ മനുഷ്യന്റെ പ്രതീകമാണ്. സെൻ ബുദ്ധിസം പിന്തുടരുന്നതിന് മുൻപ് പുഴയും കുന്നുമൊക്കെ ഉണ്ടാകുമെന്നും സെന്നിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ അവയൊക്കെ ഇല്ലാതാകുമെന്നും സെന്നിൽ വിലയം പ്രാപിക്കുമ്പോൾ വീണ്ടും പുഴയും കുന്നുമൊക്കെ ദൃശ്യമാകുമെന്നും പലരും പറഞ്ഞിട്ടുണ്ട്. മൂന്നു തലമുറയുടെ ജീവിത വീക്ഷണവും വിഭിന്നമായ രീതിയിൽ ഈ ഘടന കാട്ടിത്തരുന്നു. ബാല്യകാലത്തേയ്ക്കു തിരിച്ച് പോകാൻ നമ്മൾ കൊതിക്കുന്നു. പക്ഷേ മുൻപോട്ടു പോയാലും സമാനമായ ലോകമാണെന്ന് ഈ കഥ കാട്ടിത്തരുന്നു. സ്വർണ്ണം (നിലനില്പില്ലാത്ത ലൗകിക സുഖം) മണ്ണ് (അധീശതയുടെയും അസമത്വത്തിന്റെയും മൂലകാരണം ) ആകാശം (അതിരില്ലാത്ത നിരുപാധികമായ സ്നേഹം) എന്നീ ബിംബങ്ങളിലൂടെ ധാരാളം പറയാതെ പറയുമ്പോഴും ഉള്ളിൽ തട്ടുന്ന ഒരു കഥയിൽ അതെല്ലാം ഒട്ടും മുഴച്ചു നിൽക്കാതെ തികഞ്ഞ ആർദ്രതയോടെ കോർത്തെടുക്കാൻ മിനിക്ക് കഴിഞ്ഞിരിക്കുന്നു. 

മൂല്യശ്രുതിയിൽ ഈ മൂന്നു കഥകളും കൊടുത്തിരിക്കുന്ന ക്രമം നോക്കിയാൽ മലയാള കഥ എവിടെ നിന്ന് എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാണ്

 

ഇല്ലാതാകുമ്പോളല്ലലലൊഴിയുന്നു (വാസവദത്തയുടെ അവസാന നിമിഷങ്ങൾ)
**************************************
ചെറുതായി ചെറുതായങ്ങണുവായങ്ങൊടുങ്ങേണം
ചെറുതിലും കുരുന്നായ് ഞാനലിഞ്ഞില്ലാതായിടേണം
അറിഞ്ഞാലുമറിഞ്ഞാലും അതിരില്ലാത്തറിവിന്റെ
കുറേമാത്രമറിഞ്ഞതിന്നഹങ്കാരമിനിവേണ്ടാ
ഓടുവാനും ചാടുവാനും കുരങ്ങായി കളിക്കാനും
മടിക്കാത്ത മനസ്സിന്റെ വിടവാങ്ങൽ ചടങ്ങെന്നോ
അടിച്ചാലുമൊടിച്ചാലും തളിർക്കുമെന്നഹന്തയ്ക്ക്
കുടിയേറാനിനിയെന്റെ ഉടൽ ദാനം കൊടുക്കില്ല
പരമാർത്ഥം പലതില്ല പരം പോലും തോന്നലല്ലേ
പരമാത്മാവിതെല്ലാമെന്നറിഞ്ഞാലും നല്ലതല്ലേ
പെരുമാളാണവൻ നിത്യൻ, ഉടൽ പോലുമവനായി
വരുംകാലമവൻ മാത്രമിവനെങ്ങോ മറഞ്ഞോട്ടെ
വാളുവീശി വരുന്നോർക്കും വാക്കുമേന്തി വരുന്നോർക്കും
ആളുമഗ്നിയിലെന്നെ മൂടിച്ചാരമാക്കാനെത്തിയോർക്കും
മേളമിട്ടും താളമിട്ടും പാത നീളെപ്പൂവിരിച്ചും
ആളുനോക്കാതിന്നു നൽകാം സ്വാഗതത്തിൻ പുഷ്പഹാരം
അംഗഭംഗം കൊതിപ്പൂ, ഞാനാത്മപീഢയ്ക്കൊരുക്കം ഞാൻ
ഭംഗി വാക്കല്ലെനിക്കിഷ്ട്ടം വെറുപ്പാണെന്നിഷ്ട ഭോജ്യം
നിങ്ങളിന്നു കവർന്നെടുക്കണമെന്റെ ജന്മവുമെന്റെയുടലും
ഭംഗിയോടങ്ങവയെല്ലാമുപേക്ഷിക്കാനൊരുക്കം ഞാൻ
ഉപഗുപ്തൻ വരുവോളം ക്ഷമിക്കേണം പ്രിയരെല്ലാം
അപരാഹ്നം കഴിഞ്ഞെന്നാലവനെത്തും മറക്കാതെ
അപരന്ന് വിനോദത്തിന്നുടലെല്ലാം നൽകിയെന്നാൽ
ഉപദേശം കേൾക്കുവാനീ കാതുമാത്രം ബാക്കിവേണം
കാലമായില്ലെന്നുരച്ചു കാമിനിയെ തടഞ്ഞൊരു
കാലഹന്തൻ വരുന്നേരം ഇല്ല നല്ലൊരു ചേല പോലും
താലമേന്താൻ കൈകളില്ല നന്ദിചൊല്ലാൻ നാവുമില്ല
കാലമായീ കാലശേഷം കാലബന്ധവുമന്യമല്ലോ